Friday, July 30, 2010

ലോട്ടറി വിവാദത്തിന്റെ അഴിയാക്കുരുക്കുകള്‍

28/07/2010

ടി.ദേവപ്രസാദ് ഇന്നലെ സര്‍വം ലോട്ടറിമയമായിരുന്നു. തനിക്കെതിരേ ആരോപണം ഉയര്‍ന്നതില്‍ അസ്വസ്ഥനായ ധനമന്ത്രി പ്രതിപക്ഷം ചമച്ച ശരപഞ്ജരത്തില്‍ നിന്നു പുറത്തുകടക്കാന്‍ എല്ലാ ആയുധങ്ങളുമായി വന്നു. വികാരഭരിതനായിരുന്നു അദ്ദേഹം. ഒരവസരത്തില്‍ പ്രതിപക്ഷ നേതാവിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ കമന്റ് സഭാന്തരീക്ഷം വല്ലാതെ പ്രക്ഷുബ്ധമാക്കി. മന്ത്രിയുടെ പ്രയോഗം സ്പീക്കര്‍ക്കു രേഖയില്‍നിന്നു നീക്കം ചെയ്യേണ്ടി വരത്തക്ക നിലവാരത്തകര്‍ച്ച ഉണ്ടായി. വ്യാജ ലോട്ടറിക്കാര്‍ക്ക് അനുമതി നല്കേണ്ടിവരുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവു മൂലമാണെന്ന് ഐസക് സമര്‍ഥിച്ചു. ഇവരെ നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് സിബിമാത്യൂസിന്റെ അന്വേഷണം ഏര്‍പ്പെടുത്തിയത്. അദ്ദേഹം തന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുത്തപ്പോള്‍ കോടതി ഇടപെട്ടു. സുപ്രീം കോടതിയില്‍ വരെ കേസു പറഞ്ഞു. അവസാനം, ഒരിക്കല്‍ അവരുടെ അഭിഭാഷകനായിരുന്ന, കേന്ദ്രമന്ത്രി ചിദംബരം അവര്‍ക്കനുകൂലമായ ഉത്തരവിറക്കി നമ്മുടെ ശ്രമങ്ങളെ തോല്‍പ്പിച്ചു. ഇതായിരുന്നു ഐസക്കിന്റെ വാദം. കുറ്റം ആരുടെതുമാവട്ടെ സംഭവത്തിലെ യഥാര്‍ഥ പ്രതികളെ കണ്െടത്താന്‍ അന്വേഷണം നടത്തരുതോ എന്ന പ്രതിപക്ഷത്തിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനു മന്ത്രിയുടെ ഉത്തരം അന്വേഷണം വേണ്െടന്നു തന്നെയായിരുന്നു. ഐസക്കിനു കൃത്യമായി വിശദീകരിക്കാനാവാതെപോയ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തിലെ ലോട്ടറി നിയമം അനുസരിച്ച് അച്ചടിച്ച ലോട്ടറികളാണ് നടത്താവുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ ലോട്ടറികള്‍ നടക്കുന്നു. ഇതു നിയമവിരുദ്ധമാണ്. ഇക്കാരണം പറഞ്ഞ് എന്തേ നടപടി എടുത്തില്ല? കോടതിവിധി ഉണ്െടന്ന് മന്ത്രി വാദിച്ചെങ്കിലും അതു നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിനെടുത്ത നടപടിയെക്കുറിച്ചല്ലല്ലോ എന്ന സതീശന്റെ ചോദ്യത്തിന് അതു രേഖയില്‍ കിടക്കട്ടെ എന്ന് ഉത്തരം പറയാനേ സാധിച്ചുള്ളു. മന്ത്രിയും പ്രതിപക്ഷ നേതാവും ആര്യാടനും വി.ഡി. സതീശനും ചേര്‍ന്നു നടത്തിയ ലോട്ടറി വിവാദം ഒറ്റപ്പെട്ട അപശബ്ദങ്ങള്‍ ഒഴിച്ചാല്‍ ഒന്നാന്തരം ഡിബേറ്റായി. പൊതുജീവിതം സംശുദ്ധമാകണമെന്നും അഴിമതി നടത്തുന്നവരെ ശിക്ഷിക്കണമെന്നും വിശ്വസിക്കുന്ന തനിക്കു സഭയില്‍ ഉയര്‍ന്ന ആക്ഷേപം ഉണ്ടാക്കിയ വേദന നിങ്ങള്‍ക്കു മനസിലാകില്ലായിരിക്കും എന്നാണ് തന്റെ പ്രയോഗത്തിനും അതു പിന്‍വലിക്കില്ലെന്ന ശാഠ്യത്തിനും അദ്ദേഹം പറഞ്ഞ വിശദീകരണം.ധനമന്ത്രി വ്യക്തിപരമായി അഴിമതി നടത്തിയെന്ന അഭിപ്രായം തങ്ങള്‍ക്കില്ലെന്നു വരത്തക്കവിധം ആരോപണം ഉന്നയിച്ച വി.ഡി. സതീശന്റെ വിശദീകരണവും അദ്ദേഹം നേടി. "നിങ്ങള്‍ വാങ്ങിച്ച കാശിനാണ് അദ്ദേഹം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് '': സിപിഎം അംഗങ്ങളെനോക്കി സതീശന്‍ പരിതപിച്ചു. പ്രതിപക്ഷനേതാവ് അടക്കമുള്ളവര്‍ ധനമന്ത്രിയെ ശ്വാസംമുട്ടിക്കുന്നതിനുള്ള കോപ്പുകളുമായി സീറോ അവര്‍ മുതലേ നിരന്നു. വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ലോട്ടറി പ്രശ്നത്തില്‍ അന്നത്തെ സര്‍ക്കാരിനെതിരേ ഗവര്‍ണര്‍ക്കു നല്‍കിയ നിവേദനത്തിന്റെ കോപ്പി അടക്കമുള്ളവ അവരുടെ പക്കലുണ്ടായിരുന്നു. എന്നാല്‍ മന്ത്രി അതിനുമുമ്പേ പത്രസമ്മേളനം നടത്തി തന്റെ നിലപാട് വിശദീകരിച്ചിരുന്നു. കേന്ദ്രമന്ത്രി ചിദംബരത്തിന്റെ ഭാര്യ നളിനി ഒരുവട്ടം മാത്രമാണ് കേസില്‍ ഹാജരായത് എന്നതിനടക്കമുള്ള കാര്യങ്ങള്‍ക്ക് ഐസക് ശരിക്കും മറുപടി നല്‍കി. പലവട്ടം അവര്‍ ഹാജരായെന്നും, ആദ്യം ചിദംബരം തന്നെ ഹാജരായെന്നും മന്ത്രി പറഞ്ഞു. ചിദംബരത്തിന്റെ ഭാര്യ വ്യജലോട്ടറിക്കാര്‍ക്കുവേണ്ടി വാദിച്ചാല്‍ ചിദംബരം എങ്ങനെ ഉത്തരവാദിയാകും എന്ന ചോദിച്ച ആര്യാടന്‍, അമേരിക്കയിലുള്ള ഡോ. ഐസക്കിന്റെ ഭാര്യ ഒബാമയുടെ നയങ്ങളെ പിന്താങ്ങുന്നു എന്നു പറഞ്ഞാല്‍ ശരിയാവുമോ എന്നു ചോദിച്ചത് മന്ത്രിയെ വേദനിപ്പിച്ചതുപോലെ തോന്നി. ആര്യാടനപ്പോലെ ഒരാളില്‍നിന്നു പ്രതീക്ഷിക്കാത്ത ചോദ്യം എന്ന് അദ്ദേഹത്തിന്റെ സമീപനത്തിലൂടെ വ്യക്തമാക്കുകയും ചെയ്തു. സീറോ അവറില്‍ ആകെ അസ്വസ്ഥനായിരുന്ന മന്ത്രി ഏറെ ശാന്തനായെന്ന സൂചന അതു നല്കി. ചൊവ്വാഴ്ചയില്‍ നിന്നു വ്യത്യസ്തമായി ഇന്നലെ സിപിഎമ്മിലെ അംഗങ്ങളെല്ലാം ആവേശത്തോടെ ധനമന്ത്രിക്കു കവചമൊരുക്കി. മാത്യു ടി.തോമസ് വരെ ഇറങ്ങി. "അഴിമതി ആരോപണം ഒന്നും ഇല്ലേ എന്ന ഭരണകക്ഷിക്കാരുടെ വെല്ലുവിളി തീര്‍ക്കാന്‍ കൊണ്ടുവന്ന ആരോപണമാണ് സതീശന്റേതെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. നളിനി ചിദംബരം കേസു വാദിക്കുന്നതില്‍ പിശകൊന്നുമില്ല. എന്നാല്‍ അവരുടെ ഭര്‍ത്താവ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയും ലോട്ടറി വിഷയം കൈകാര്യം ചെയ്യുന്ന മന്ത്രിയുമാകുമ്പോള്‍ പാടില്ല. പ്രതിപക്ഷത്തെ വിവിധ നേതാക്കള്‍ ചൊവാഴ്ച രാത്രി മന്ത്രിയെ ഫോണില്‍ വിളിച്ച് ആരോപണം കൊണ്ടുവരാന്‍ വേണ്ടി കൊണ്ടുവരുന്നതേയുള്ളു എന്നു പറഞ്ഞുവെന്നും മാത്യു ടി. തോമസ് വെളിപ്പെടുത്തി. ആരാണങ്ങനെ പറഞ്ഞതെന്നു പലരും പ്രതിപക്ഷത്തുനിന്നു വിളിച്ചുചോദിച്ചിട്ടും മറുപടി പറഞ്ഞില്ല. കെ.ടി. ജലീല്‍, ആനത്തലവട്ടം ആനന്ദന്‍, ചെന്താമരാക്ഷന്‍, ബാബു പാലിശേരി, പി.തിലോത്തമന്‍, വി.എസ.് സുനില്‍കുമാര്‍ എന്നിവരും പ്രസംഗിച്ചു. വ്യാജ ലോട്ടറിക്കാരെ ഒതുക്കാന്‍ നമുക്ക് എന്തു ചെയ്യാനാവുമെന്നു ചിന്തിക്കണമെന്ന പി.സി. ജോര്‍ജിന്റെ നിര്‍ദേശം മന്ത്രിക്കും സ്വീകാര്യമായിരുന്നു. തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെ പരാമര്‍ശിച്ച ജോര്‍ജ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഉത്തരവാദിത്വം നിഷേധിച്ച സാഹചര്യത്തില്‍ അവരെ കുറ്റപ്പെടുത്തുന്നത് വര്‍ഗീയത വളര്‍ത്താനല്ലേ ഉപകരിക്കൂ എന്ന് ഉന്നയിച്ച സംശയത്തെ ഭരണകക്ഷി വിട്ടില്ല. ഇത് യുഡിഎഫിന്റെ നിലപാടാണോയെന്ന് അവര്‍ വെല്ലുവിളിച്ചു. പോപ്പുലര്‍ ഫ്രണ്ട് ലീഗിന്റെ ഒരു വിഭാഗമാണെന്നു വരുത്താനുള്ള ശ്രമത്തിനും അവര്‍ സഭയില്‍ തുടക്കംകുറിച്ചു. ബിജെപിക്കു ബജ്രംഗ്ദള്‍ പോലെയാണ് ലീഗിന് പോപ്പുലര്‍ ഫ്രണ്ട് എന്ന ആക്ഷേപം അവര്‍ വളര്‍ത്തിയെടുക്കാന്‍ പോകുന്നു എന്ന സൂചനയായി. പതിവിലേറെ വികാരഭരിതനായ ലീഗ് നേതാവ് സി.ടി. അഹമ്മദലി ലീഗിന് ഒരു തീവ്രവാദവും ഇല്ലെന്നും തങ്ങളുടെയും പൂര്‍വപിതാക്കന്മാര്‍ ഹിന്ദുക്കളായിരുന്നെന്നും, രണ്ടു വിശ്വാസത്തില്‍ ഒന്നിച്ചു കഴിഞ്ഞവരാണെന്നും പ്രഖ്യാപിച്ചു കൈയടി നേടി. ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ അനുവദിച്ചതില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് പി.സി. വിഷ്ണുനാഥ് വിവരിച്ചെങ്കിലും മന്ത്രി ബേബി വിശദീകരിക്കാന്‍ മുതിര്‍ന്നില്ല. ഇടതുമുന്നണിയിലെ പുതിയ മന്ത്രിയുടെ നേതാവ് പി.സി. തോമസിന്റെ പഴയ പാര്‍ട്ടി ഐഎഫ്ഡിപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടന്നിരുന്നതു തിഹാര്‍ ജയിലിലായിരുന്നു എന്നു പരിഹസിച്ച വിഷ്ണു, രാഷ്ട്രീയം സാധ്യതകളുടെ കലയാക്കിയ തോമസിനെ പിണറായി ഒന്നും കാണാതെയല്ല മുന്നണിയില്‍ എടുത്തതെന്നും പറഞ്ഞു. മെര്‍ക്കിസ്റന്‍ എസ്റേറ്റ് കേസ് 42 തവണയായി മാറ്റിവയ്ക്കപ്പെടുന്നതിലെ സര്‍ക്കാരിന്റെ താത്പര്യക്കുറവിന്റെ പേരില്‍ വി.ഡി. സതീശന്‍ ഇന്നലെ മന്ത്രി ബിനോയ് വിശ്വത്തെ കടന്നാക്രമിച്ചു. ബിനോയ് ശബ്ദമുയര്‍ത്തി മറുപടി പറഞ്ഞെങ്കിലും 42 തവണയായി കേസ് മാറ്റിവയ്ക്കപ്പെടുന്നതിലുള്ള സംശയം തീര്‍ക്കാനായില്ല. ജനുവരിയില്‍ നിയമസഭാതെരഞ്ഞെടുപ്പു ഉണ്ടാകാന്‍ പോകുന്നു എന്ന ചിന്ത ഇന്നലെ സഭയില്‍ സജീവമായിരുന്നു.

ധനമന്ത്രിക്ക് 25 കോടി, പാര്‍ട്ടിക്ക് 100 കോടി



പ്രത്യേക ലേഖകന്‍

തിരുവനന്തപുരം: അനധികൃത ലോട്ടറികള്‍ക്ക് അനുമതി നല്‍കിയതില്‍ ധനമന്ത്രി തോമസ് ഐസക്ക് 25 കോടിയുടെ അഴിമതി നടത്തിയെന്നും ഇതിലൂടെ സിപിഎമ്മിനും കൈരളി ചാന ലിനും നൂറുകോടിക്കും നൂറ്റമ്പതു കോടിക്കും ഇടയില്‍ അനധികൃത വരുമാനമുണ്ടായെന്നും വി.ഡി. സതീശന്‍ നിയമസഭയില്‍ ആരോപിച്ചു. സ്പീക്കര്‍ക്ക് മുന്‍കൂട്ടി എഴുതിക്കൊടുത്തശേഷമാണ് അഴിമതി ആരോപണം ഉന്നയിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

സതീശന്റെ ആരോപണങ്ങള്‍ക്കു തൃപ്തികരമായ മറുപടിന ല്‍കാന്‍ ധനമന്ത്രി തയാറായില്ലെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. ലോട്ടറിമാഫിയയെ സര്‍ക്കാര്‍ സഹായിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അനുമതി നല്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയാത്തതുകൊണ്ടാണ് ലോട്ടറിക്ക് അനുമതി നല്‍കിയതെന്നു വാദിച്ച മന്ത്രി ഐസക്ക് ഇതേക്കുറിച്ച് അന്വേഷണം ആവശ്യമില്ലെന്നു പറഞ്ഞു.

ലോട്ടറി ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നു പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി യും ആവശ്യപ്പെട്ടു. കേരളത്തില്‍ അബ്കാരി മാഫിയയെക്കാള്‍ ശക്തമാണ് ലോട്ടറി മാഫിയയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ദിവസം 40 കോടി രൂപയുടെ വ്യാജലോട്ടറികളാണ് കേരളത്തില്‍ വില്‍ക്കുന്നതെന്ന് സതീശന്‍ പറഞ്ഞു. പാവപ്പെട്ടവര്‍ കബളിപ്പിക്കപ്പെടുന്നു. ഒരു വര്‍ഷം 14,600 കോടി രൂപയാണ് ഇങ്ങനെ കൊണ്ടുപോകുന്നത്. സിക്കിമിന്റെയും ഭൂട്ടാന്റെ യും പേരിലൊക്കെ കേരളത്തില്‍ വില്‍ക്കപ്പെടുന്നത് വ്യാജ ലോട്ടറികളാണ്.

വ്യാജ ലോട്ടറികള്‍ക്കെതിരേ നടപടി എടുക്കുമെന്നുപറഞ്ഞ് അധികാരത്തിലേറിയവര്‍ അവരു ടെ സഹായികളായിരിക്കുകയാണ്. സതീശന്‍ ആരോപിച്ചു. വ്യാജ ലോട്ടറിയെക്കുറിച്ചു സിബി മാത്യൂസ് നടത്തിയ അന്വേഷണത്തെ ത്തുടര്‍ന്നു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇവ നിരോധിക്കണമെന്നും ഇവരോട് മുന്‍കൂറായി നികുതി വാങ്ങരുതെന്നും നിര്‍ദേശിച്ചിരു ന്നു. ഒരു ദിവസം 22.5 കോടി രൂപ ഇവര്‍ കേരളത്തില്‍നിന്നു ചോര്‍ത്തുന്നതായി റിപ്പോര്‍ട്ടിലുണ്ട്.

ഇതനുസരിച്ചു നടപടി എടുക്കാന്‍ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ യോഗം ധനമന്ത്രി പാര്‍ട്ടിയിലെ സ്വാധീനം ഉപയോഗിച്ചു മാറ്റി. ഇവര്‍ക്കെതിരായ കേസ് വാദിക്കാന്‍ നേരത്തെ ഇവരുടെ അഭിഭാഷകനായിരുന്ന അശോകനെത്തന്നെ നിയമിച്ചു. സിബി മാത്യൂസിന്റെ അന്വേഷണറിപ്പോര്‍ട്ട് കോടതിയില്‍ കൊടുത്തില്ല. കോടതിയില്‍ കേസ് തോറ്റു. ഈ മാസം മൂന്നിന് രണ്ടു ലോട്ടറികള്‍ക്കുകൂടി അനുമതിയും നല്കി. 26 നറുക്കെടുപ്പുകള്‍ക്കാണ് അനുമതി. മൂന്നിന് അനുമതി കൊടുത്ത ലോട്ടറിക്കുള്ള നികുതി ഒന്നിനു തന്നെ മുന്‍കൂറായി വാങ്ങി.

ഈ ടിക്കറ്റുകളുടെ നറുക്കെടുപ്പ് ലൈവായി ടെലികാസ്റ് ചെയ്യുന്ന മൂന്നു ചാനലുകളില്‍ ഒന്നു കൈരളിയാണെന്ന് സതീശന്‍ പറഞ്ഞു. ലോട്ടറിമാഫിയയ്ക്കു വേ ണ്ട ഒത്താശ ചെയ്തു കൊടുത്തതുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണത്തെ ഭയപ്പെടുന്നതെന്ന് നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോകുന്നതിനുമുമ്പ് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന സ്ഥാപനം ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ അളിയന്‍ ജോണ്‍ എഫ്. കെന്നഡിയുമായി ബന്ധമുള്ളതാണ്. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന് ഇത്രയധികം ആനുകൂല്യ ങ്ങള്‍ ചെയ്തു കൊടുത്തത് എന്തിനാണെന്ന സംശയം ദുരീകരിക്കാന്‍ പോലും ധനമന്ത്രി തയാറല്ല.

വ്യക്തമായ അഴിമതി ആരോപണം എഴുതിക്കൊടുത്തിട്ടും അതേക്കുറിച്ച് അന്വേഷിക്കാന്‍ തയാറാകാത്തതില്‍ ദുരൂഹതയുണ്ട്. ഒരു വര്‍ഷം 14,000 കോടി രൂപയുടെ കവര്‍ച്ചയാണ് ലോട്ടറിമാഫിയ സംസ്ഥാനത്തു നടത്തുന്നത്. ഇവരെ നിലയ്ക്കു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. ഇതേക്കുറിച്ച് നിയമസഭാ സമതി യോ ജുഡീഷ്യല്‍ അന്വേഷണമോ നടത്തണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ലോട്ടറി: പണമുണ്ടാക്കുന്നതു കോണ്‍ഗ്രസാണെന്നു ജയരാജന്‍

തിരുവനന്തപുരം: ലോട്ടറി മാഫിയകളില്‍നിന്നു കോടികള്‍ സമാഹരിക്കുന്നതു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണെന്നു കേരള ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്സ് യൂണിയന്‍ (സിഐടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി. ജയരാജന്‍. കഥയറിയാതെ ആട്ടം കാണുന്ന വി.ഡി. സതീശനെപ്പോലുള്ളവരുടെ അഴിമതിയാരോപണം ബാലിശവും കോണ്‍ഗ്രസിന്റെ അഴിമതിയെ മറച്ചുവയ്ക്കാനുള്ള നീക്കവുമാണെന്നു ജയരാജന്‍ പറഞ്ഞു.

ലോട്ടറി ഏജന്‍സി ഓഫിസ് അടിച്ചു തകര്‍ത്തു


കൊച്ചി: അന്യസംസ്ഥാന ലോട്ടറിയെ സര്‍ക്കാര്‍ വഴിവിട്ടു സഹായിച്ചു എന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിക്കിം ലോട്ടറി ഏജന്‍സി അടിച്ചു തകര്‍ത്തു. എറണാകുളം നോര്‍ത്തിലെ സിക്കിം ഡിയര്‍ ലോട്ടറി ഏജന്‍സി ഓഫിസിലേക്കാണ് പ്രവര്‍ത്തകര്‍ തള്ളിക്കയറിയത് . സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

ചില ഭാഷാ പ്രയോഗങ്ങളുടെ കൂട്ടപ്പൊരിച്ചില്‍

Friday, July 30, 2010
പോറല്‍ വീണ ഗ്രാമഫോണ്‍ റെക്കോര്‍ഡില്‍നിന്നുയരുന്ന പാട്ടുപോലെയാണു ലോട്ടറി പ്രശ്നം സഭയില്‍ നിറഞ്ഞത്. മന്ത്രി തോമസ് ഐസക്കും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും വി.ഡി. സതീശനും ആര്യാടന്‍ മുഹമ്മദുമെല്ലാം ഒരേ കാര്യംതന്നെ ഉരുക്കഴിച്ചു. ആരും സ്വന്തം നിലപാടില്‍നിന്ന് ഒരിഞ്ചു പിന്നോട്ടു പോയില്ല; ഒരിഞ്ചു മുന്നോട്ടും. എല്ലാ കുറ്റങ്ങളും കേന്ദ്രത്തില്‍ ചാര്‍ത്തി മന്ത്രിയും സംസ്ഥാന സര്‍ക്കാരില്‍ അഴിമതിയുടെ ചെളി പുരട്ടി പ്രതിപക്ഷവും കൃതാര്‍ഥരായി. സതീശനും ഐസക്കിനും ഒരു ’അക്കാദമിക് ഡിസ്കഷന്‍ നടത്താന്‍ കഴിഞ്ഞെന്ന ബോണസും കിട്ടി.

ശൂന്യവേള കഴിഞ്ഞപ്പോള്‍ത്തന്നെ ഐസക്കും ഉമ്മന്‍ ചാണ്ടിയും ഇടഞ്ഞു. ലോട്ടറി ഇടപാടില്‍ അന്വേഷണം നടത്തില്ലെന്നു സഭയില്‍ പറഞ്ഞ ശേഷം മുന്‍കൂര്‍ നികുതി വാങ്ങിയതില്‍ ചട്ടലംഘനമുണ്ടോ എന്നു വകുപ്പുതല അന്വേഷണം നടത്തുമെന്നു മന്ത്രി പുറത്തു പറഞ്ഞത് ഏതു സാഹചര്യത്തിലാണെന്ന് ഉമ്മന്‍ ചാണ്ടി ആരാഞ്ഞു. കൊണ്ടും കൊടുത്തും ഇരുവരും മുന്നേറുമ്പോള്‍ ഫയല്‍ കയ്യില്‍വച്ചു നുണ പറയുന്നതു നിര്‍ഭാഗ്യകരമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രകോപിതനായ ഐസക്കിന്റെ പ്രതികരണം അല്‍പം കടുത്തുപോയി. പ്രതിപക്ഷ നേതാവ് ’തറ പ്രവര്‍ത്തനം നടത്തരുതെന്നായിരുന്നു അത്. ’തറ രേഖയില്‍നിന്നു നീക്കണമെന്നാവശ്യപ്പെട്ടു പതിപക്ഷം നടുത്തളത്തിലിറങ്ങി. താന്‍ പറഞ്ഞതില്‍ ഒരു വാചകം പിന്‍വലിക്കില്ലെന്നായി ഐസക്. ഒാരോരുത്തരും അവര്‍ക്കു യോജിച്ച ഭാഷ ഉപയോഗിക്കുമെന്നും ’തറ രേഖയില്‍ കിടന്നോട്ടെയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞെങ്കിലും സ്പീക്കര്‍ തറയെ നിഷ്കരുണം രേഖയില്‍നിന്നു നീക്കി.

തറ പ്രവര്‍ത്തനം നടത്തിയാല്‍ പിന്നെ പറ പ്രവര്‍ത്തനം എന്നു പറയാന്‍ പറ്റുമോ എന്നാണു കെ.ടി. ജലീലിന്റെ സംശയം. അട്ടപ്പാടിയില്‍ ആദിവാസികളുടെ ഭൂമി തട്ടിച്ചതു മന്ത്രി എ.കെ. ബാലന്‍ അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ ’സംതിങ് ഈസ് റോട്ടന്‍ ഇന്‍ ദ് സ്റ്റേറ്റ് ഒാഫ് ഡെന്‍മാര്‍ക്ക് എന്നേ കെ. ശിവദാസന്‍ നായര്‍ക്കു പറയാനുള്ളൂ. അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങളും വ്യവസായ മന്ത്രിയുടെ സുഗന്ധ സോപ്പും പ്രയോഗിച്ചാലും സര്‍ക്കാരിന്റെ നാറ്റം പോവില്ലെന്നും അദ്ദേഹം പറഞ്ഞു. സഖാക്കന്‍മാരുടെ കൂലിത്തല്ലുകാരനായിരുന്നു താനെന്നു പി.സി. ജോര്‍ജ് കുമ്പസാരിച്ചപ്പോള്‍ ഇപ്പോള്‍ എന്‍ഡിഎഫിന്റെയും എസ്ഡിപിഐയുടെയും കൂലിത്തല്ലുകാരനായി മാറിയെന്നു വി.എസ്. സുനില്‍കുമാര്‍ തിരിച്ചടിച്ചു. ലൌ ജിഹാദ് എന്ന പ്രയോഗം കെ.പി. മോഹനനു പിടിക്കുന്നില്ല. ലൌ നൈമിഷ വികാരമാണെന്നും ജിഹാദ് എന്നാല്‍ അധ്വാനം എന്നാണ് അര്‍ഥമെന്നും അദ്ദേഹം വ്യവച്ഛേദിച്ചു. പക്ഷേ ഇക്കാര്യത്തില്‍ മോഹനനു വലിയ പരിചയമില്ലെന്നായിരുന്നു സഭയുടെ പൊതുവികാരം.

ചിദംബരം 100 കോടി വാങ്ങി, വി.ഡി. സതീശന്‍ 10 കോടി വാങ്ങി...സി.എച്ച്. കുഞ്ഞമ്പു ആരോപണമുന്നയിച്ചതു കൊട്ടത്താപ്പിനാണ്. പി.സി. തോമസിന്റെ പഴയ പാര്‍ട്ടിയുടെ കമ്മിറ്റി ചേര്‍ന്നിരുന്നതു തിഹാര്‍ ജയിലില്‍ ആയിരുന്നെന്നു പി.സി. വിഷ്ണുനാഥ് പരിഹസിച്ചു. സാധ്യതകളുടെ കലയായ രാഷ്ട്രീയത്തില്‍ തോമസിന്റെ സാധ്യത കണ്ടെത്തിയതു പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരെ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ലെന്നു കണ്ട പ്രതിപക്ഷം മുറിച്ചുരികയുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നു ബാബു എം. പാലിശേരി വിലയിരുത്തി. നാലു കൊല്ലമായിട്ടും മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം വന്നില്ലെന്നു ഭരണപക്ഷത്തുനിന്നു പറഞ്ഞതാണ് അഴിമതി ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചതെന്നായി മാത്യു ടി. തോമസ്.

മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആര്യാടന്‍ മുഹമ്മദ് ഒരിക്കലും ആവശ്യപ്പെടില്ല. കാരണം അദ്ദേഹം ആ സ്ഥാനത്തിരിക്കുന്നതാണത്രേ യുഡിഎഫിനു നല്ലത്. എന്നാല്‍ വി.എസ്. ഒരു കാര്യം ചെയ്യണമെന്ന് ആര്യാടന് ആഗ്രഹമുണ്ട് - തോമസ് ഐസക്കിനെ മന്ത്രിസഭയില്‍നിന്നു സാക്ക് ചെയ്യണം.

അല്‍പം കടന്ന ആഗ്രഹംതന്നെ. ആര്യാടന്‍ ആശയടക്കി പുണ്യം നേടേണ്ടി വരുമെന്നു തീര്‍ച്ച.

ഇന്നത്തെ വാചകം
സഖാക്കന്‍മാര്‍ക്കു വേണ്ടി 17 വര്‍ഷം കൂലിത്തല്ലു നടത്തിയതാണു ഞാന്‍. അതുകൊണ്ട് ഒരു കാര്യവുമില്ലെന്ന് ഇപ്പോഴാണു മനസ്സിലായത്. ജലീലിനു രണ്ടു കൊല്ലം കഴിയുമ്പോള്‍ അതു പിടികിട്ടും.
- പി.സി. ജോര്‍ജ്

ലോട്ടറി വിവാദം കത്തുന്നു

Friday, July 30, 2010

തിരുവനന്തപുരം: മന്ത്രി തോമസ് ഐസക്ക് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിക്കു നേരെ തൊടുത്തുവിട്ട ’തറ പ്രയോഗവും പി. ജയരാജന്റെ പേരു വിളിച്ച് ’നിങ്ങളൊക്കെയാണു ലോട്ടറിക്കാരില്‍ നിന്നു കാശുവാങ്ങിയതെന്ന വി.ഡി. സതീശന്റെ ആരോപണവും നിയമസഭയില്‍ ഒച്ചപ്പാടിന് ഇടയാക്കി. രണ്ടു പ്രയോഗവും രേഖയില്‍ നിന്നു നീക്കം ചെയ്യുമെന്ന സ്പീക്കര്‍ കെ. രാധാകൃഷ്ണന്റെ റൂളിങ്ങോടെയാണു ബഹളം കെട്ടടങ്ങിയത്.

അന്യസംസ്ഥാന ലോട്ടറികളില്‍ നിന്നു സിപിഎമ്മിനു വര്‍ഷം 150 കോടി രൂപ വരെ കിട്ടുന്നുണ്ടെന്നു വിവരിച്ചു വി.ഡി. സതീശന്‍ കഴിഞ്ഞ ദിവസം സ്പീക്കര്‍ക്ക് എഴുതി നല്‍കിയ ആരോപണത്തിന്റെ അലയൊലികള്‍ രണ്ടാം ദിവസവും സഭയില്‍ ചൂടു പടര്‍ത്തി. ഇതിന്റെ പേരിലുള്ള വാദപ്രതിവാദങ്ങള്‍ക്കിടയിലാണു രേഖയില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്ത പരാമര്‍ശങ്ങള്‍ ഉണ്ടായത്.

സതീശന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സാധ്യമല്ലെന്നു കഴിഞ്ഞ ദിവസം സഭയില്‍ പറഞ്ഞ തോമസ് ഐസക് പുറത്തു പത്രസമ്മേളനം നടത്തി ഉദ്യോഗസ്ഥ തലത്തില്‍ നടന്ന അഴിമതി അന്വേഷിക്കുമെന്നു പ്രഖ്യാപിച്ചത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യത്തോടെയാണ് ഉമ്മന്‍ ചാണ്ടി വിഷയം വീണ്ടും എടുത്തിട്ടത്. ഉദ്യോഗസ്ഥരെ ബലിയാടുകളാക്കി രക്ഷപ്പെടാനാണു മന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അങ്ങയെപ്പോലൊരാള്‍ തറപ്രവര്‍ത്തനത്തിനു പോകുന്നതു ശരിയല്ലെന്നുമറുപടിക്കിടെ തോമസ് ഐസക് പറഞ്ഞതോടെ ’തറ പ്രയോഗം പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചു.

അടിസ്ഥാനരഹിതമായ അഴിമതി ആരോപണം ഉന്നയിക്കുന്നതു തറ പ്രവര്‍ത്തനമാണെന്നും തറയെന്നാല്‍ നിലവാരമില്ലാത്തതാണെന്നും പ്രയോഗം പിന്‍വലിക്കാന്‍ മനസ്സില്ലെന്നും തോമസ് ഐസക് പറഞ്ഞു. ഒാരോരുത്തര്‍ ഉപയോഗിക്കുന്ന ഭാഷ അവരവര്‍ക്കു ചേരുന്നതാണെന്ന് ഉമ്മന്‍ ചാണ്ടി തിരിച്ചടിച്ചു. നിലവാരമില്ലാത്തത് ആര്‍ക്കാണെന്നും സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നു ദേശാഭിമാനിക്കു രണ്ടു കോടി രൂപ വാങ്ങിയതും തിരിച്ചുകൊടുത്തതും എങ്ങനെയെന്നും പാര്‍ട്ടിക്കാര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷാംഗങ്ങള്‍ ബഹളം തുടര്‍ന്നതോടെ ’തറ പ്രയോഗം രേഖയില്‍ ഉണ്ടാവില്ലെന്നു സ്പീക്കര്‍ റൂളിങ് നല്‍കി. സ്പീക്കര്‍ റൂളിങ് നല്‍കി നീക്കിയ ’തറ പ്രയോഗം കെ.ടി. ജലീല്‍ ചര്‍ച്ചയ്ക്കിടെ വീണ്ടും ഉന്നയിച്ചു. തറ പ്രവര്‍ത്തനം നടത്തിയാല്‍ പറ പ്രവര്‍ത്തനമെന്നു പറയാന്‍ പറ്റുമോ എന്നായിരുന്നു ജലീലിന്റെ ചോദ്യം. ജലീല്‍ പറഞ്ഞതും രേഖയില്‍ ഉണ്ടാവില്ലെന്നു സ്പീക്കര്‍ വ്യക്തമാക്കി. ലോട്ടറി ആരോപണങ്ങള്‍ക്കു മന്ത്രി തോമസ് ഐസക് മറുപടി പറയുന്നതിനിടെ പി. ജയരാജന്റെ പേരു വിളിച്ച് നിങ്ങളൊക്കെ കൂടിയാണു കാശു വാങ്ങിയതെന്നും അതുകൊണ്ടാണു മറുപടി പറയാന്‍ മന്ത്രി പ്രയാസപ്പെടേണ്ടി വരുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ഇതു പിന്‍വലിക്കണമെന്ന ആവശ്യവുമായി ഭരണപക്ഷം ബഹളം വച്ചു. ദേശാഭിമാനി രണ്ടു കോടി രൂപയുടെ ബോണ്ട് വാങ്ങിയ കാര്യമാണ് താന്‍ ഉദ്ദേശിച്ചതെന്നു സതീശന്‍ വ്യക്തമാക്കി. ഭരണപക്ഷം ബഹളം തുടര്‍ന്നതോടെ പരാമര്‍ശം പരിശോധിച്ചു രേഖയില്‍ നിന്നു നീക്കം ചെയ്യാമെന്നു സ്പീക്കര്‍ റൂളിങ് നല്‍കുകയായിരുന്നു. ഇതേസമയം മന്ത്രി തോമസ് ഐസക് പത്രസമ്മേളനത്തില്‍ ആരോപണങ്ങള്‍ വീണ്ടും നിഷേധിച്ചു.

ലോട്ടറി മാഫിയയ്ക്കു സഹായകമായ ചട്ടങ്ങളും നിയമങ്ങളും നിര്‍മിച്ച കേന്ദ്രസര്‍ക്കാരിനെ രക്ഷിക്കുന്നതിനു വേണ്ടിയാണു യുഡിഎഫ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നു മന്ത്രി കുറ്റപ്പെടുത്തി. വസ്തുതകളും കോടതി വിധികളും മറ്റും വളച്ചൊടിച്ചു ഗുരുതരമായ ആരോപണത്തില്‍ നിന്നു രക്ഷപ്പെടാനാണു മന്ത്രി തോമസ് ഐസക്കിന്റെ ശ്രമമെന്നു വി.ഡി. സതീശനും ആരോപിച്ചു.

Thursday, July 15, 2010

Understanding the Khairlanji Verdict

Hindu Article

S. ANAND

The Khairlanji Verdict, in which six persons were awarded the death penalty for the massacre of dalits, is anything but historic. In treating the massacre as a purely criminal act, it actually masks caste realities.

On September 24, 2008, judge S.S. Das of the ad hoc sessions court in Bhandara district, Maharashtra, pronounced the death sentence for six persons and life term for two in the case related to the massacre of four dalit-Buddhists of the Bhotmange family in Khairlanji village on September 29, 2006. This was hailed as a “historic verdict”. For the first time in post-independence India, we were told, “capital punishment was given to killers of dalits”. In an editorial comment headlined “A Strong Message”, the Times of India (September 26, 2008) wrote, “The Khairlanji verdict sends out a clear message that perpetrators of caste violence won’t be allowed to get away.” The reports filed by Meena Menon for The Hindu echoed this view. Menon quoted Milind Fulzele of the Khairlanji Action Committee as saying: “This was the first time the court conducted a speedy trial and awarded the death penalty” (September 25, 2008).

However, on September 15, 2008, judge Das had made it clear, in no uncertain terms, that “Khairlanji was a case of murder spurred by revenge for an earlier case of assault involving the police patil of a nearby village.” He did not see any ground for invoking the provisions of the Scheduled Castes and Scheduled Tribes (Prevention of Atrocities) Act, 1989, (known as the PoA Act) — a legislation regarded as radical though it is rarely invoked in letter and spirit. Das also did not invoke Sections 354 (assault or criminal force with intent to outrage the modesty of a woman) or Sections 375 (that deals with rape) of the Indian Penal Code, though it had been amply demonstrated by several independent fact-finding reports in October–November 2006 that the mother and daughter, Surekha and Priyanka, had not just been raped repeatedly but tortured in ghastly ways (stripped and paraded naked, with reportedly even bullock cart pokers being thrust into their vaginas, and Priyanka being raped even after her death).

Destroying evidence

Before the CBI took over the investigations in November 2006, the initial two post-mortem reports had also incredulously ruled out rape and ensured that what little evidence was there was destroyed. After the judge’s September 15 ruling, the sole survivor and key witness, Bhaiyalal Bhotmange and most activists who had worked on the case and led agitations demanding a CBI inquiry and justice, expressed shock and disappointment. They feared that the criminals would be let off with some light punishment. Dalit leaders expressed concern over the ruling out of caste hatred, for, this would embolden caste-Hindu aggressors. Economist and Pune university vice-chancellor Narendra Jadhav demanded stringent punishment for the eight who had been convicted. Meira Kumar, Union Minister for Social Justice and Empowerment, too, expressed concern, saying if such episodes were treated as mere criminal acts, devoid of any casteist motivation, the Prevention of Atrocities Act would lose its relevance. Kumar even wrote to Maharashtra Chief Minister Vilasrao Deshmukh and Home Minister Shivraj Patil demanding a judicial review and action against the State police personnel for any dereliction of duty. Clearly, between the day of the verdict (September 15) and the day of the announcement of quantum of punishment (September 24), there was social and political pressure mounting for something radical and dramatic. In this sense, the death sentence seems to have been overdetermined, almost in compensation for not invoking the PoA Act or rape laws.

How do we then understand the verdict? Having weakened all the grounds for stringent punishment, when people were expecting acquittal, the judge slammed death penalty. However, since the judge has ruled out rape, conspiracy and caste hatred, there is a good chance that the High Court will not ratify the death sentence. The little “gain” that seems to have been made would be forfeited in no time.

In many ways the Khairlanji case came to symbolise the everyday injustices dalits suffer — most of which go unnoticed and unreported. The National Crime Records Bureau says every day two dalits are killed, three dalit women are raped and a dalit is assaulted every 18 minutes. And this is the count of only cases that enter the records. According to the 2005 annual report of the Ministry of Social Justice and Empowerment, the conviction rate under the PoA Act is a mere 15.71 percent while the conviction rate for cases registered under IPC was over 40 percent in the same year. In Maharashtra, with a backlog of 6,535 cases under PoA Act as of 2004, the rate of disposal of cases filed under the Act between 2000 and 2004 has ranged between 0.24 and 0.84 percent. Given such pervasive apathy and hopelessness, the death penalty in the Khairlanji case, even when the judgment jettisons caste as a ground for the crime, deludes people into thinking that there is some justice, at last.

However, in treating it as just another criminal act and by offering death for death, the judgment decontextualises one of the most horrific caste crimes in post-independence India, and gives us the vicarious pleasure of avenging the brutal killing of the Bhotmanges. By making many feel that those convicted “deserve to be hanged”, the verdict manages to successfully mask caste realities. It reduces both the crime and the punishment to abstract “human rage” stripped of all social and political underpinnings. Besides, capital punishment for a handful of the Khairlanji killers cannot be a symbolic compensation for the backlog of cases and the spate of acquittals under the PoA Act. The fact that even as the Khairlanji verdict was being delivered, three dalit women must have been be raped and two dalits murdered somewhere in India should bring some sobriety. Far from acting as a deterrent to caste crimes, such a generalised judgment under provisions of the Indian Penal Code even offers the ground to argue that the PoA Act can itself be repealed — a longstanding demand of OBCs-led parties like the Shiv Sena and the Samajwadi Party.

Vicarious revenge

How do we relate this judgment to the campaign to abolish death penalty, a campaign in which many dalits have actively taken part since dalits and other social minorities are the worst victims of this extreme punishment? If some dalits seem to be celebrating, it is because neither the social order nor the State gives them any avenue to avenge the everyday murders. The judgment, then, seems to offer vicarious, temporary revenge. The authority of the State first makes the dalits powerless, and then dons in the garb of their saviour. Reflecting on the issue in 1998, Ravikumar, then president of PUCL’s Tamil Nadu unit, contrasted the kind of symbolic death brought about by the State through death penalty with the routine murder of dalits in India. “There is indeed a kind of death which has no value — the death of a dalit. Such a death is unnoticed and passed over by society. The State does not acknowledge guilt and such deaths do not cause any disturbance in the social order. One doesn’t even need to justify the killing of a dalit as he or she is not considered a part of society. The killing of a dalit is viewed as normal. Even a dead dog makes an impact on the atmosphere because it stinks, but the death of a dalit does not make any.”

The author is the publisher of Navayana.

Tuesday, July 13, 2010

ജസ്റ്റിസ് രാംകുമാര്‍ - സര്‍ക്കാരിനെതിരെ - 2008

IN THE HIGH COURT OF KERALA AT ERNAKULAM
WP(C) No. 11228 of 2007(J)
1. MARIYU, W/O.MUHAMMED FASAL (LATE),
... Petitioner

Vs

1. THE DEPUTY SUPERINTENDENT,
... Respondent

2. THE DIRECTOR GENERAL OF POLICE,

3. THE CENTRAL BUREAU OF INVESTIGATION,

4. THE CENTRAL BUREAU OF INVESTIGATION,

5. THE SUPERINTENDENT OF POLICE,

6. STATE OF KERALA, REPRESENTED BY

For Petitioner :SRI.SUNNY MATHEW
For Respondent :SRI.S.SREEKUMAR, SC FOR CBI

The Hon'ble MR. Justice V.RAMKUMAR
Dated :11/03/2008

O R D E R
V. Ramkumar, J.
.......................................
W.P. ( c) No. 11228 of 2007
.......................................

Dated: 11-03-2008
JUDGMENT


In this Writ Petition under Article 226 of the Constitution of India filed on 29-3-2007, the petitioner (Mariyu) who is the wife of one Muhammed Fasal of Madapapedika in Thalassery, seeks a writ of mandamus directing the 6th respondent, State of Kerala to entrust the investigation of C.B.C.I.D Crime No. 313/CR/KNR/2006 (Crime No. 442 of 2006 of Thalassery Police Station) with respondents 3 and 4 namely, the Cochin Unit of Central Bureau of Investigation and the Central Bureau of Investigation, New Delhi.

THE LAMENTATIONS OF A WIDOW

2. The petitioner's version regarding the occurrence is as follows:-

Muhammed Fasal, the late husband of the petitioner was a newspaper vendor by occupation . He was vending the newspaper daily by name " Thejus". At about 3.30 a.m. on 22- 10-2006 he had gone to collect newspapers and distribute them.

But he was brutally murdered at the wee hours of 22-10-2006 from the temple road Thalassery near the Liberty Quarters. The deceased had sustained as may as 20 stab injuries. The nature of the injuries would suggest that the murderers were professional assailants having expertise in committing such offences. It was a pre-planned cold-blooded murder. On 22-10- 2006 itself Crime No. 442 of 2006 was registered by the Sub Inspector of Police, Thalassery, under Sec. 302 I.P.C. against unidentified persons on receipt of an anonymous telephone call to the effect that somebody was lying wounded on the road in a pool of blood. Eventhough the police took Fasal to the Government General Hospital, Thalassery, the doctor after examining him pronounced him dead. Immediately the investigation of the case was taken over by the first respondent Superintendent, CBCID, Thalassery. So far no person has been arrested and the investigating agency would take the stand that there is no clue regarding the assailants. The deceased was a supporter of the National Democratic Front (NDF). The deceased was a person of good behaviour and as far as the petitioner knows he had no enemies. However, on account of the political conditions prevailing in that area the deceased used to tell the petitioner that the local members of the Communist Party of India (Marxist) ("CPM" for short) were not happy with him. He was earlier an ardent supporter and worker of C.P.M. But later he shifted his allegiance and joined the N.D.F. Many of the Muslim members of that locality had defected to the N.D.F. at the instance of the petitioner's husband. Fasal was instrumental for many persons terminating the subscription to the C.P.M. party newspapers and subscribing to "Thejus" Newspaper. By this, Fasal had invited the wrath of the C.P.M. Activists. The investigation of the case was proceeding in the most unsatisfactory manner. Eventhough the police dog attached to the dog squad had, after sniffing, got into the house of certain ardent workers of C.P.M., the then Dy.S.P. of DCRB by name Radhakrishnan who had made commendable headway into the investigation was withdrawn from the investigation team. It is pertinent to note that the gruesome murder in this case took place in the Constituency of Kodiyeri Balakrishnan the present Home Minister . With a view to throw the investigating agency and the public off the scent the assailants had planted tridents (thrisuls) near the deadbody so as to create an impression that members of the Rashtreeya Swayam Sevak Sangh ("RSS" for short) were behind the murder of Fasal. Eventhough three C.P.M. workers were taken into custody by the then investigating officer, after the sniffer dog had run into the house of a C.P.M. worker, those three persons were released from custody at the intervention of the leaders of the C.P.M. as revealed by Exts.P1 and P2 news items in two popular dailies by name Madhyamam and Chandrika. In Ext.P3 news item in Madhyamam Daily dated 1-12-2006 it was reported that the members of the United Democratic Front had protested against the political interference by the ruling party C.P.M. in the fair and impartial investigation of this case. The petitioner reasonably understands that the murderers of her late husband are none other than the members of the C.P.M. and she will not get justice since the C.P.M. is in power and the Minister who is hailing from that Constituency is controlling the portfolio of Home. All representations by the petitioner before various authorities including the Director General of Police (the 2nd respondent) for justice have fallen on deaf ears. The petitioner filed W.P.(C).

No. 2063 of 2007 before this Court praying for the investigation by a more specialised and impartial agency preferably the C.B.I. That Writ Petition was disposed of by this Court as per judgment dated 14-2-2007 entrusting the investigation with a Special Investigation Team headed by the 5th respondent Superintendent of Police. But even after the entrustment of the investigation with a Special Investigation Team, no investigation worth its name has been conducted. Valuable evidence which would throw some light into the circumstances leading to the death of the petitioner's husband will be destroyed by the lapse of time. Every day's delay on the part of the police in unearthing the evidence of the crime is fatal. In the present political set up the petitioner will not get any justice from the State Police.

Hence this Writ Petition.

THE POLICE VERSION

3. Two statements have been filed in this case on behalf of the 5th respondent (Superintendent of Police, Special Investigation Team). The first statement was filed by one Venugopalan, Superintendent of Police, Crime Branch C.I.D., Kannur on 31-5-2007 wherein except denying the allegations made by the petitioner the said statement contains nothing new.

The said statement contains the following further facts:-

Four persons residing at Liberty Quarters near Saidarpalli claimed to have seen the incident partially and they had admitted the same before the Investigating Officer. Two witnesses by name Abdulla and Sali have already admitted that they have seen three persons attacking Fasal from the public road in front of Liberty Quarters at about 3 a.m. on 22-10-2006 but they could not identify the assailants as there was no streetlight.

They have further stated that the assailants suddenly took to their heels after taking the vehicle and sped along the eastern side.

4. In the subsequent statement dated 15-10-2007 filed by T.K. Rajmohan, Superintendent of Police, Crime Branch CID, SIG III, Kozhikode what is stated is as follows:

The Special Investigation Team started investigation on 14- 06-2007. After a systematic investigation in which more than 100 witnesses were questioned, the case was analysed threadbare.

The first accused in the case is Sunilkumar @ Kodi Suni. Accused Nos. 2 and 3 Koyeri Biju @ Pachutti Biju @ Bijesh and M.K. Jithesh @ Jithu. All of them are known political

bad characters hailing from Thalassery, Chockli and Pallur Police Station Limits. These gundas were actively involved in several political murders and attempt to murder cases and extorting people in that area. A1 Sunilkumar is involved in 21 criminal cases and A2 Brijesh is involved in six criminal cases including Shaji murder case and A3 Jithesh is involved in 4 criminal cases . Deceased Fasal was a strong N.D.F. activist in that area. The accused persons had reached the place of occurrence namely the front portion of Liberty Quarters in a motor cycle bearing Reg. No. PY-01/2976. They were hiding by the side of the by-lane on the eastern side of Liberty Quarters when deceased Fasal came on his bicycle to collect "Thejus" newspaper. The accused persons pounced upon him and attacked him in front of Liberty Quarters with deadly weapons like chopper, knife etc. After the incident they tried to escape from the scene on the motor cycle of A3 Jithesh. The siad Jithesh who had left behind his chappal at the scene of crime returned to the spot while the two others waited on the motor cycle. Hearing the commotion and the screaming sound from the road, one Abdulla and Lulu Marjan both of whom are residents of Liberty Quarters witnessed the incident in dim light but they could not identify the assailants.

Similarly, one Sameera, daughter of Moidu, another inmate of Liberty Quarters had switched on the exterior light and saw a person searching for his chappal on the road in front of her quarters. Seeing the light Jithesh fled from the scene leaving back his pair of chappals and alighted the motor cycle and sped away along with the other two accused persons. On their way to Illathuthazham they concealed the chopper and knife in an unoccupied open compound on the western side of Pankaj Talkies. Subsequently, on the confession of A2 and A3, Rajmohan, the Superintendent of Police recovered those weapons under a mahazar. The three assailants who reached their respective houses, left for Mysore on the next day. A2 and A3 who had been questioned earlier by the previous investigating officer were summoned again for questioning and on a thorough interrogation on 8-10-2007, they confessed their guilt along with A1 who is in judicial custody. A2 and A3 were thus arrested on 8-10-2007. A1 who is in judicial custody in connection with Chockli Police Station Crime No. 226 of 2007 for offences punishable under Sections 143, 147, 148, 341, 324 and 307 read with Sec. 34 I.P.C. and Sessions 3 and 5 of the Explosive Substances Act, 1908, was formally arrested on 10-10-2007.

5. The learned Standing Counsel for the C.B.I. submitted that in the absence of any inter-State or International ramifications for the case intervention by the C.B.I. many not be necessary.

JUDICIAL EVALUATION

6. Even according to the Special Investigation Team, the three accused persons who have been arrested are professional gundas involved in several cases. No investigation appears to have been conducted to pinpoint and confirm the identity of A1 to A3 as the assailants of Fasal. Even the witnesses by name Abdulla and Lulu Marjan who had allegedly witnessed the occurrence in dim light have not identified the assailants. If the accused are professional assassins, then they must have been definitely engaged by somebody owing allegiance to the C.P.M. to do away with Fasal towards whom the CPM workers were nurturing extreme enmity for canvassing the Muslim youths to join NDF and for increasing the circulation of "Thejus" daily.

There is no evidence forthcoming to show the conspiracy hatched to assassinate Fasal against whom the local C.P.M. activist had an axe to grind for his defection from the Marxist Party.

7. A perusal of the case diary files suggests that there has not been any intelligent investigation so as to conversge on the three accused persons. The only guiding factor appears to be the bad antecedents of the three accused persons so that they could be found handy for easy arraignment as the culprits in this case. The story of Section 27 recovery of the weapons from an open compound adjacent to the Pankaj Talkies after months of the occurrence is too good to be believed. Having regard to the political set up in the State I am fully convinced that the petitioner will not get justice at the hands of the State Police. A serious investigation by an impartial agency (which may not be amenable to the local politics) alone can bring out the truth.

Under these circumstances, I am inclined to entrust the investigation with the C.B.I. The investigation files shall, therefore, be transferred to the Central Bureau of Investigation which shall continue the investigation and bring to justice the culprits behind the slaying of Muhammed Fasal. The State Government shall provide all the necessary infrastructural facilities to the officers to the C.B.I. in-charge of the investigation.

8. If reports are to be believed, Kannur District, particularly, Thalassery Taluk has, over the years, become the hot-bed of political violence and carnage of the worst order. All political parties there seem to freely indulge in the cult of violence. What is surprising is the fact that the health conscious people of that area, although very friendly, affable and hospitable to others, turn mad and transform themselves into veritable demons while under the seizure of acute political acrimony.

Precious lives of fellow mortals are taken in the most horrendous manner by the rival bigwigs either through their own partymen or through hired assassins. Lethal weapons are procured and stored without any detection. The God given terrestrial lease of the poor citizens is determined not by any natural causes but by the beastly animals in human form who dwell amongst us. Very cunningly, however, the party leaders escape unhurt in this cruel and blood thirsty game.

9. Given the full freedom, the State Police is par excellence in crime detection and investigation, provided there is no political or other intervention. But the ground reality is that we get a different picture at Kannur. It is a shame that even if it be for survival, the police pandering to the vicious instincts of the influential politicians by shielding from punishment those who are really guilty and projecting either innocent persons listed out from the party office or arraigning party confidants who volunteer to go to the dock and eventually to the prison houses at the party's expense. There were reported instances of the peoples' representatives with diabolic designs barging into police stations to rescue their own party criminals from the police lock- ups. Experience shows that whichever party comes into power, violence and political killings continue unabashedly in this part of the State and the common man there lives in constant fear and very often there is a crippling standstill rendering normal life of the people miserable. Shops remain closed continuously to the extreme hardship of the people. All-Party peace missions are nothing but a hoax to hoodwink the fickleminded public. Past lessons show that restoration of peace and harmony is only an evanescent episode invariably followed by a history of repeated violence and vindictive vandalism. No serious concern appears to have been shown to this man-made holocaust in which the bread winners of several families have been slain to death driving the orphaned widows and children literally to the streets. The only solution seems to be a timely intervention by the Union Government by deploying sufficient forces who will not yield to the political or plutocratic clout by those in power and out of power. It is hoped that there will be a gubernatorial move to apprise the Central Government of the urgent need for a permanent prophylactic action to curb further bloodshed and killings in Kannur District where manslaughter is a competing sport. Blessed are those who are able to die a natural death in Thalassery.

This Writ Petition is accordingly allowed and disposed of in terms of paragraph 7 above.




V.Ramkumar, Judge.

ജസ്റ്റിസ് രാംകുമാറിന്റെ വിവാദ വിധി

IN THE HIGH COURT OF KERALA AT ERNAKULAM

Bail Appl..No. 539 of 2009()

1. ISMAYIL,

... Petitioner

Vs

1. STATE OF KERALA, REP. BY PUBLIC

... Respondent

For Petitioner :SRI.S.RAJEEV

For Respondent :PUBLIC PROSECUTOR

The Hon'ble MR. Justice V.RAMKUMAR

Dated :24/03/2009

O R D E R

V. RAMKUMAR, J.

* * * * * * * * * * * * * * * * * *

B.A. Nos. 539, 1142 and 1209 of 2009

* * * * * * * * * * * * * * * * * *

Dated: 24-03-2009

COMMON ORDER

One Prasanth Kumar, aged 29 years, hailing from Thrikkakara North Village, one Ismail @ Bomb, aged 31 years and hailing from Pookattupadi Kara and one Ali aged 54 years, hailing from Rayonpuram in Perumbavoor Village are the applicants in these applications for regular bail filed under Sec. 439 Cr.P.C. The petitioners are respectively A13, A14 and A15 in Crime No. 31 of 2008 of Thrikkakara Police Station for offences punishable under Sections 143, 147, 148, 324, 307 and 120 B read with Sec. 149 I.P.C. and Sections 3 and 4 of the Explosive Substances Act, 1908. A13, A14 and A15 were arrested on 14-12-2008, 17-1-2009 and 17-1-2009 respectively.

2. I heard the learned counsel appearing for the petitioners and the learned Public Prosecutor. The learned Public Prosecutor opposed the applications and made available to me the case diary files pertaining to the case. The final report in this case has already been filed before the J.F.C.M. I, Aluva. I perused the case diary files.


B.A. Nos. 539, 1142 and

1209 of 2009 -:2:-

3. There are altogether 15 accused in this case. Charge witness No. 2 (Abdul Rahim @ K.M.R. Guru) aged 63 years is the head of a spiritual organisation started in the year 1987 and established at Pookkadasseri as Spiritual Palace, near the Ayarkunnam Panchayath Office in Kottayam District within the limits of the Manarkad Police Station. The said spiritual movement condemns and denounces terrorism in any form. It seeks to assert and propagate the slogan that the God Almighty has no religion. Certain Muslim fundamentalists were opposed to the above spiritual movement which was a hindrance to their anti national activities. Some of them had unsuccessfully

attempted to ruin the organisation by sending spies masquerading as disciples of K.M.R. Guru. The accused were against the above movement as well as the said Abdul Rahim @ K.M.R. Guru who was living under fear of the fanatic terrorists.

Earlier attempts to do away with Guru were foiled by the faithful devotees of Guru. The accused, 15 in number therefore, hatched a criminal conspiracy at various places like the Mosques at Perumbavoor town, Parappuram and Pookkattupadi to somehow or other entice the said Abdul Rahim @ Guru to come

B.A. Nos. 539, 1142 and

1209 of 2009 -:3:-

out of Spiritual Palace and assassinate him. Accordingly, A6 (Abdul Rahim) aged 29 years, hailing from Alungal Beach in Malappuram District and introducing himself as Abdulla of Meenchanda in Kozhikode secured entry into Spiritual Palace under the pretext of becoming a disciple of K.M.R. Guru. After winning the confidence of K.M.R. Guru, A6 made him believe that he would help to dispose of the scrap electrical appliances worth more than Rs. 1,00,00,000/- which were earlier purchased in auction and that A6 was having contacts with scrap merchants of Bangalore and Hyderabad who were carrying on business on a large scale. Pursuant to the ploy hatched by them, A1 to A15 formed themselves into an unlawful assembly and they secretly met in the mosque at Pookkattupadi at 1 p.m. on 10-1-2008. Deadly weapons like swords, axe and bombs brought by A10 (Firoz aged 28 years of Thrikkakara North Village) and A13 (Prasanth Kumar) in a Tempo Traveller bearing registration No. KL.7/N 117 driven by A13 were placed by A11 (Hashif @ Ashik - aged 29 years of Vazhakkala Village)

in a silver coloured Scorpio Car. A1, (Nazeer @ Usthad, aged 32 years and hailing from Kannur), A3 (Manaf, aged 23 years

B.A. Nos. 539, 1142 and

1209 of 2009 -:4:-

and hailing from Koothuparamba), A4 (Raisal, whose particulars are still unknown), A6 (Abdul Rahim, aged 29 years of Malappuram), A7 (Muhammed Fiaz, aged 23 years of Kannur), A8 (Fayiz, aged 26 years, Thazhe Chovva, Kannur) and A13 (Prasanth Kumar) started in the Silver coloured Scorpio Car driven by A9 (Sherafuddin, aged 2 years, of Aluva). A2 (Anzeer @ Anaz, aged 24 years of Nedumthodu) and A5 Shafeeq aged 25 years, of Kannur) started on a motor cycle driven by A5. A10 (Firoz, aged 28 years, of Thrikkakara North Village) and A11 (Hashif @ Ashik) started on another Motor Cyle (KL 7/Z 1022) driven by A11. After reaching the Info Park at Kakkanad, A1 called charge witness No. 1 (Kunhumuhammed, aged 57 years) of Spiritual Palace through mobile phone and informed him that a businessman by name Biju P. Nair of Delhi was ready to purchase the electrical appliances and requested CW1 and Guru to come over to Godrej Company near the Info park at Kakkanad- Idachitra. Accordingly, K.M.R. Guru, accompanied by CW1, CW3 (Anshad @ Kochumon) and CW4 (Vimal Babu @ Vimal), proceeded to Idachira in the Scoda Car belonging to Guru and driven by CW3. When they reached the Idachira Bridge, A5 on

B.A. Nos. 539, 1142 and

1209 of 2009 -:5:-

his motor cycle volunteered to show them the way. The Guru and his disciples were taken to the compund of a building under construction and situated near an I.T. building by name "Thejomayi" on the Idachira-Brahmapuram Info Park Road at about 3.50 P.M. on 10-1-2008. A2, A3 and A4 were standing at the entrance to the said compound. Guru and Cws 3 and 4 got out of the Car. When A4 shook hands with the Guru, A2 suddenly took out an axe from the shoulder bag of A3 and gave a cut on the neck of Guru. Since Guru instinctively warded off the blow, his left arm sustained an incised injury. Seeing this, when CW1 intervened, he was also cut on the left eye brow and below the left eye with the axe. CW1 also sustained a contusion on the right side of his face with the handle of the axe. When the Guru attempted to escape from there, A1, A7 and A8 came out from the Scorpio Car parked nearby and wrongfully restrained the Guru. A2 and A7 pushed the Guru to the ground. A8 and A3 held both the hands and head of recumbent Guru. A7 took the axe and cut the Guru on the right side of his neck and inflicted a deadly wound. When CWs 1, 3 and 4 came to the rescue of the Guru, A1, A6 and A9 took out the lethal bombs from the Scorpio

B.A. Nos. 539, 1142 and

1209 of 2009 -:6:-

Car and and blasted them at the Guru and others. Thinking that the Guru was dead, the assailants made good their escape in the Scorpio car and the two motor cycles. A6, A7 and A8 were subsequently killed in an encounter at Kashmir.

4. It is too early to accept the petitioners' contention that the occurrence is the culmination of the wrath of certain progressive Muslims who were fed up with the atrocities committed by the Guru under the cover of the Ashram run by him. The statements of the witnesses, the call details decoded from the mobile phones and the various circumstances revealed by the case diary unravels the criminal conspiracy secretly hatched to annihilate Abdul Rahim @ K.M.R. Guru and the partly successful operation. A15 was a former disciple of Guru who had expelled him for the various crimes committed by him. The Guru had expelled certain other fundamentalists also for an earlier attempt on his life. The investigation files, prima facie reveal the handy work of a terrorist out-fit of which the accused persons are important links. Terrorism in the most horrendous form is showing its ugly face in various parts of our nation vitally threatening the stability of the country. I am not inclined to

B.A. Nos. 539, 1142 and

1209 of 2009 -:7:-

grant bail to any of the petitioners before the outcome of the trial. These petitions are accordingly dismissed.

Cases coming before this Court show that lethal weapons like swords, country bombs etc. are increasingly and heartlessly used against fellow brethren. Who manufactures these deadly weapons and who are stocking them ? The revengeful man gets his adversary silenced by engaging professional hirelings for the purpose. Many unemployed youth have taken up the job of killing and maiming human beings for reward and on quotation basis. Women are afraid of walking even along busy highways and public streets because it is there that erotic adventurers and chain snatchers operate with impunity. Highway robbery is also on the increase. The police have become a fearful and

dreaded force whom the common man shudders to beseech for help. The law and order in the State are in shambles and this is least felt in the corridors of power where the current sport is electioneering. Even in the case on hand, the constituency of the Home Minister had contributed a handful of hardcore criminals to execute the operation plotted by the main accused persons. In an appropriate case this Court will be constrained to

B.A. Nos. 539, 1142 and

1209 of 2009 -:8:-

call for details such as the investigations so far conducted to unearth the source of manufacture and supply of deadly weapons in various parts of the State, the persons or organizations who are stocking the same, persons who engage professionals, persons who offer services as hirelings in the various cases and the steps, if any, taken so far to curb these activities.

Dated this the 24th day of March, 2009.

V. RAMKUMAR,

(JUDGE)

Monday, July 12, 2010

നിയമങ്ങള്‍ നിരത്തുകളില്‍ വിചാരണ നേരിടും

നീതിയോട് ഇടയുന്ന നിയമങ്ങള്‍ നിരത്തുകളില്‍ വിചാരണ നേരിടും

കെ.ഇ.എന്‍

പത്തുമുപ്പത്തിയഞ്ചു കൊല്ലം മുമ്പ് ഞങ്ങളൊക്കെ സ്‌കൂളില്‍ പോയിരുന്നത്, മെലിഞ്ഞ വയല്‍വരമ്പിലൂടെ പതുക്കെ മാത്രം നടന്നായിരുന്നു. അല്‍പം വഴുക്കിയാല്‍ വയലിലെ ചളിവെള്ളത്തില്‍ മറിഞ്ഞുവീഴും. അതോടെ അന്നത്തെ ക്ലാസും മുടങ്ങും. അതുകൊണ്ടാണ് അന്ന് ഞങ്ങള്‍ വളരെ ശ്രദ്ധിച്ച് പതുക്കെമാത്രം നടന്നത്. അതുകൊണ്ടാണ് എതിരെ വരുന്നവരോട്, 'എന്തൊക്കെയുണ്ട്, 'സുഖമല്ലേ' എന്നുപോലും ഞങ്ങള്‍ അന്ന് കുശലം പറയാതിരുന്നത്. ഒന്നു കണ്ണുതെറ്റിയാല്‍ ചളിക്കുണ്ടില്‍ മറിഞ്ഞുവീഴുമെന്നതുകൊണ്ടാണ്, പരസ്‌പരം ഒന്നു ചിരിക്കാന്‍പോലും ഞങ്ങളന്ന് ശ്രമിക്കാതിരുന്നത്.

വയല്‍വരമ്പുകള്‍ പിന്നിട്ട് നിരത്തില്‍ കയറുന്നതോടെ ഞങ്ങളുടെ പ്രകൃതം മാറും. പൊട്ടിച്ചിരിച്ചും തുള്ളിക്കളിച്ചും പരസ്‌പരം മുന്നിലെത്താന്‍ മല്‍സരിച്ചും ഞങ്ങള്‍ കുതിക്കും. പൊതുനിരത്തിലെത്തുന്നതോടെ ഒരു പുതിയ ലോകത്തിലേക്കു പ്രവേശിച്ചതിന്റെ പുളകം ഉള്ളിലാകെ പടര്‍ന്നുകയറും. അപ്പോഴാണ് ശരിക്കുമൊന്ന് നന്നായി ശ്വസിക്കുന്നത്, തുറന്ന ആകാശം കാണുന്നത്, കൈകള്‍ ആഞ്ഞുവീശി നടക്കുന്നത്. ആരുടേതുമല്ലാത്ത എന്നാല്‍ എല്ലാവരുടേതുമായ 'നിരത്തുകള്‍' വരമ്പുയാത്രക്കാരായ ഞങ്ങള്‍ക്ക് അന്ന് വലിയൊരു നിര്‍വൃതിയായിരുന്നു. സ്വന്തം വീടുവരെ നീണ്ടുവരുന്ന നിരത്തുകളാണ് അന്ന് ഞങ്ങളുടെ സ്വപ്‌നങ്ങളില്‍ നിറസമൃദ്ധിയുടെ പൂത്തിരികള്‍ കത്തിച്ചത്. വിസ്തൃതമായ നടപ്പാത, അതിനിരുവശവും കടകള്‍, പലതരക്കാരായ മനുഷ്യര്‍, കൂട്ടംകൂടാനും ഇരിക്കാനും 'സൊറ' പറയാനും സൗകര്യമേറെ! സൈക്കിള്‍ മുതല്‍ കാറുവരെ തലങ്ങും വിലങ്ങും ഓടുന്നു. പലതരം കൊടികള്‍ പിടിച്ചും കൈ ചുരുട്ടി മുദ്രാവാക്യം വിളിച്ചും കൈമുട്ടി ചുവടുവെച്ചും ബാന്‍ഡ്‌വാദ്യങ്ങളില്‍ ഇളകിമറിഞ്ഞും ജാഥകള്‍ കടന്നുപോകുന്നു. ചിലയിടങ്ങളില്‍ ആശയങ്ങളുടെ തീപ്പൊരികള്‍ ചിതറുംവിധം പ്രസംഗങ്ങള്‍ നടക്കുന്നു.

വ്യത്യസ്ത ആശയങ്ങള്‍ തലങ്ങും വിലങ്ങുമായി നിരന്തരം കണ്ടുമുട്ടാന്‍ തുടങ്ങിയത് നാട്ടില്‍ റോഡ് വന്നതോടെയാണ്. കുണ്ടനിടവഴികള്‍ കടന്ന്, കുറുക്കു വഴികള്‍ കടന്ന്, വരമ്പുകളിലൂടെ നടന്ന കാലത്ത് ഞങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത എത്രയെത്രയോ വേറിട്ട കാഴ്ചകളും കൊണ്ടാണ് നാട്ടില്‍ റോഡുകള്‍ വന്നത്. ഇടുങ്ങിയ ഇടവഴികളില്‍വെച്ചും വയല്‍വരമ്പുകളില്‍വെച്ചും ഞങ്ങള്‍ക്ക് പരസ്‌പരം മാറിനില്‍ക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു. അഭിമുഖങ്ങള്‍ അന്നസാധ്യമായിരുന്നു. മുന്നിലും പിറകിലുമായി നടക്കുമ്പോള്‍ ഇടക്കിടക്ക് തിരിഞ്ഞുനോക്കാതെ നിര്‍വാഹമില്ലായിരുന്നു. ഇടവഴികളില്‍ അന്ന് എല്ലാവരും പരസ്‌പരം പരിചിതരായിരുന്നു. നിര്‍വികാരമായ ഒരു നിശ്ചലത, ഇടവഴികളിലെ കരിയിലകള്‍ക്കിടയിലെവിടെയോ പതുങ്ങിക്കിടന്നിരുന്നു. റോഡ് വന്നപ്പോഴാണ് ഇതൊക്കെ ഞങ്ങള്‍ മുറിച്ചുകടന്നത്. അപ്പോഴാണ് അതുവരെ കാണുകയും കേള്‍ക്കുകയും ചെയ്യാത്ത അപരിചിതത്വങ്ങളിലേക്ക് ഞങ്ങള്‍ ഒപ്പത്തിനൊപ്പം നടന്നുപോയത്. ഒരര്‍ഥത്തില്‍ കേരളത്തിന്റെ 'പൊതുമണ്ഡലം' രൂപംകൊള്ളുന്നതില്‍പോലും പൊതുവഴികള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സ്വകാര്യ വഴികളില്‍ വെച്ച് സ്വന്തം വീട്ടിലേക്കു മാത്രം കണ്ണുതുറന്ന മനുഷ്യര്‍ നാട്ടിലേക്ക് ആദ്യമായി കണ്ണുതുറന്നത് പൊതുനിരത്തുകളില്‍വെച്ചായിരിക്കണം. 'നിങ്ങ ആണുങ്ങക്കു മാത്രം മതിയോ മീറ്റിങ്' എന്ന്, തകഴിയുടെ പ്രശസ്തമായ 'രണ്ടിടങ്ങഴി' എന്ന നോവലിലെ ചിരുത ചോദിച്ചത് നിരന്തരം നടക്കുന്ന കവല പൊതുയോഗങ്ങളിലെ 'ആണ്‍കൂട്ട' സാന്നിധ്യം മാത്രം കണ്ട അസ്വസ്ഥതയില്‍നിന്നാവണം! ഇന്നും നമ്മള്‍ 'ആള്‍ക്കൂട്ടം' എന്നു പറയുമ്പോള്‍, അതൊരു 'ആണ്‍കൂട്ടം' മാത്രമാണ്!

നിരത്തുകള്‍ ആദ്യം നിലവില്‍വന്നതുതന്നെ നടക്കാനായിരുന്നില്ലേ. അങ്ങനെയൊരു ഉപയോഗം പിന്നീടതിനുണ്ടാവുമെന്ന് അന്നാരും പ്രതീക്ഷിച്ചിരിക്കില്ല. ടിപ്പുവാണ് ഏകദേശം ഒരൊന്നര നൂറ്റാണ്ടുമുമ്പ് മലബാറില്‍ റോഡുകള്‍ നിര്‍മിച്ചത്. മലബാറിലേക്ക് ഒരു പാട്ടുംപാടി മൈസൂരില്‍നിന്ന് നടന്നുവരാനല്ല, പടനയിക്കാനും അതിനുവേണ്ട പീരങ്കികള്‍ കൊണ്ടുവരാനുമാണ് ടിപ്പു അന്ന് റോഡുകള്‍ നിര്‍മിച്ചത്. അതേ റോഡിനെത്തന്നെയാണ് അധികാരത്തിനെതിരെ പട നയിക്കാനുള്ള ഒരു പോരാട്ടകേന്ദ്രമായി ജനാധിപത്യം പിന്നീട് പുനഃക്രമീകരിച്ചത്. 'റോഡ് എന്ന ആശയംതന്നെ ആദ്യമായി കേരളത്തില്‍ അവതരിപ്പിച്ചതും നടപ്പാക്കിയതും ടിപ്പുവായിരുന്നു. ബ്രിട്ടീഷുകാരുടെ റോഡ്‌നിര്‍മാണത്തിന്‍േറത് എന്നപോലെ, ടിപ്പുവിന്റെ റോഡ്‌നിര്‍മാണത്തിന്റെയും ലക്ഷ്യം പട്ടാളത്തെയും തോക്കുവണ്ടികളെയും നിശ്ചിത സ്ഥാനത്ത്, നിശ്ചിത സമയത്തിനുള്ളില്‍ എത്തിക്കുകയായിരുന്നു. അത് തുടങ്ങിയവരുടെ നിശ്ചിതലക്ഷ്യത്തിന്റെ പരിധി വിട്ട്, അതിവിടുത്തെ ജനങ്ങളുടെ ബോധ നവീകരണത്തിന് സഹായിക്കുമാറ് ജനങ്ങളുടെ അന്യോന്യ സഹകരണത്തിനും പരിചയത്തിനും ആശയാദര്‍ശങ്ങളുടെ സുഗമമായ വിനിമയത്തിനും മനുഷ്യബന്ധങ്ങളുടെ പുതുതായ തുടക്കത്തിനും ആരംഭമിട്ടു. അതുമൂലമുണ്ടായ മനുഷ്യ സംസ്‌കാരത്തിന്റെയും പരിഷ്‌കാരത്തിന്റെയും പുരോഗതി പറഞ്ഞറിയിക്കാവുന്നതില്‍ വലുതാണ്' (പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം: പി. ഭാസ്‌കരനുണ്ണി). ബഹുമാന്യരായ ന്യായാധിപന്മാര്‍, ന്യായദാസന്മാര്‍, വിധി പ്രഖ്യാപിക്കുമ്പോള്‍ നിയമത്തോടൊപ്പം ചരിത്രവും അര്‍ഹമാംവിധം പരിഗണിക്കണം.



നിരത്തിന്റെ നിരന്തരം നിര്‍മിക്കപ്പെടുന്ന 'ചരിത്രം' തിരിച്ചറിയാതെ ബഹുത്വത്തിലേക്ക് തുറന്നിരിക്കുന്ന പൊതുനിരത്തുകളെ ഓരോരുത്തരും ഇന്ന് സ്വന്തം സ്വകാര്യതയില്‍ 'അടച്ചുവെക്കാന്‍' ശ്രമിക്കുന്നതാണ് ഇപ്പോള്‍ നാം കാണുന്നത്. വാഹന ഉടമകള്‍ക്ക് അത് വാഹനമോടിക്കാന്‍ മാത്രമുള്ളതാണ്. കാല്‍നടയാത്രക്കാര്‍ക്ക് അത് നടക്കാന്‍ മാത്രമുള്ളതാണ്. എന്നാല്‍, റോഡ് നടക്കാനും വാഹനമോടിക്കാനും മാത്രമുള്ളതല്ല. മതജാതി സങ്കുചിതത്വത്തിന്റെ മതില്‍ ഔപചാരികമായെങ്കിലും മറിഞ്ഞുവീണത് ഈ 'റോട്ടില്‍' വെച്ചായിരുന്നുവെന്ന് നമ്മള്‍ മറക്കരുത്. ഇവിടെയാണ് ജനകീയ കലയുടെ കരുത്തായ തെരുവുനാടകങ്ങള്‍ ആടിത്തിമിര്‍ത്തത്. നിരത്തുകള്‍ക്ക് ഒരു നാടകവേദിയാവാനും കഴിയുമെന്ന് അതെത്രയോ തവണ സ്വയം തെളിയിച്ചിട്ടുണ്ട്. ഇതേ നിരത്തിലൂടെത്തന്നെയാണ് മുമ്പ് 'സൈക്കിള്‍ ബാലന്‍സുകാര്‍' തകരച്ചെണ്ട മുഴക്കി, തലകുത്തിനിന്ന്, സൈക്കിള്‍ ഓടിച്ചുപോയത്. ഇതേ നിരത്തുവക്കില്‍വെച്ചുതന്നെയാണ് ഭാഗ്യശീട്ടെടുക്കുന്ന നിര്‍ഭാഗ്യവതിയായ തത്തയും ചിറക് മുറിക്കപ്പെട്ടൊരു പ്രാവും പരസ്‌പരം കാണാതെ കണ്ടത്! വഴിവാണിഭക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും അഭയം നല്‍കിയതും ഇതേ നിരത്താണ്! ഇവിടെവെച്ചാണ് ഞങ്ങളും കൈചുരുട്ടി, ഇങ്ക്വിലാബ് വിളിച്ചത്. മാര്‍ക്‌സിനെയും ഏംഗല്‍സിനെയും കുറിച്ച് ആദ്യമായി കേട്ടതും ഇവിടെവെച്ചാണ്. പിന്നീടാണ് വായനശാലയില്‍വെച്ച് ഞങ്ങളവരെ നേരില്‍ കണ്ടത്. അര്‍ധരാത്രി കഴിയുംവരെ ഇവിടെയിരുന്നാണ് ഞങ്ങള്‍ ഓരോരോ കാര്യങ്ങളെക്കുറിച്ച് തലനാരിഴ കീറി തര്‍ക്കിച്ചത്.

കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധത കടല്‍പ്പുറങ്ങളില്‍വെച്ചല്ല, റോഡില്‍വെച്ചാണ് പൂത്തത്. 'കവലപ്രസംഗങ്ങള്‍' എന്ന് ഇന്ന് മാന്യന്മാര്‍ പുച്ഛിക്കുന്ന പൊതുയോഗങ്ങള്‍ കേട്ടാണ് 'കിണ്ണാന്തങ്ങളുടെ' ലോകങ്ങളില്‍നിന്ന് ഞങ്ങള്‍ പുറത്തുകടന്നത്. കടല്‍ത്തിരകളില്‍പോലും കീഴാളരുടെ കണ്ണീരിന്റെ ഉപ്പുണ്ടെന്ന് ഞങ്ങളുടെ തലമുറ തിരിച്ചറിഞ്ഞത് കടല്‍ത്തീരത്ത് ഇരുന്നല്ല, തെരുവില്‍ അക്കാലത്ത് കത്തിപ്പടര്‍ന്ന പൊതുയോഗങ്ങള്‍ക്കു മുന്നില്‍നിന്നാണ്.
തെരുവുപ്രസംഗം ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമുള്ളതല്ല, ഏതെങ്കിലും ഒരു പാര്‍ട്ടിയുടേതായിരിക്കുമ്പോള്‍പോലും അത് എല്ലാവര്‍ക്കുമുള്ളതാണ്. ഒരു വൈകുന്നേരത്ത് പലതരം തിരക്കുകള്‍ക്കിടയില്‍പ്പെട്ട് കവലയില്‍ എത്തുന്നവര്‍ക്ക് മുഴുവനില്ലെങ്കിലും അല്‍പമെങ്കിലും കേള്‍ക്കാന്‍ കഴിയുംവിധമാണത് സംഘടിപ്പിക്കുന്നത്. സ്വന്തം കാര്യങ്ങള്‍ക്കു മാത്രമിടയില്‍, സ്വന്തംകൂടിയല്ലാത്ത ചില കാര്യങ്ങള്‍കൂടി കേള്‍ക്കാന്‍ ഒരു ചെലവുമില്ലാതെ സാധാരണ മനുഷ്യര്‍ക്കു മുന്നില്‍ തുറക്കുന്ന രാഷ്ട്രീയ പാഠശാലകളാണ് ഇന്ന് പരിഹസിക്കപ്പെടുന്നത്. ബില്‍ ക്ലിന്റനെപ്പോലെ കോടിക്കണക്കിന് ഡോളര്‍ സമ്പാദിക്കാനല്ല പൊതുപ്രവര്‍ത്തകര്‍ വാഹനങ്ങളുടെ ഇരമ്പലുകള്‍ക്കും ചന്തപ്പറമ്പിന്റെ 'കലമ്പലുകള്‍ക്കും' ഇടയില്‍നിന്ന് ശബ്ദമുയര്‍ത്തി തെരുവില്‍ പ്രസംഗിക്കുന്നത്. പലതരം പ്രയാസങ്ങള്‍ക്കിടയില്‍ പിടയുന്ന മനുഷ്യര്‍ ചുമ്മാ ഒരു രസത്തിന്, ഗതാഗത തടസ്സം സൃഷ്ടിക്കാനല്ല, സ്വന്തം ജീവിത തടസ്സങ്ങള്‍ തട്ടിമാറ്റാനാണ് പൊതുനിരത്തില്‍ സമരങ്ങളും പ്രകടനങ്ങളും നടത്തുന്നത്. തൊണ്ടപൊട്ടുമാറ് ഉച്ചത്തില്‍ മനുഷ്യര്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് ശബ്ദമലിനീകരണം സൃഷ്ടിക്കാനല്ല, സ്വന്തം ആത്മാഭിമാനം സംരക്ഷിക്കാനും അസ്തിത്വം നിലനിര്‍ത്താനുമാണ്. പൊതുനിരത്തില്‍ പ്രകടനം പാടില്ല, പൊതുയോഗം പാടില്ല, നാട്ടില്‍ സമരം പാടില്ല, ഹര്‍ത്താല്‍ പാടില്ല എന്ന് ജനങ്ങളോട് കല്‍പിക്കുന്നവര്‍ എന്തുകൊണ്ടാണ് നിത്യോപയോഗ വസ്തുക്കളുടെ വില വര്‍ധിപ്പിക്കുന്നവരോട്, കലാപങ്ങള്‍ സൃഷ്ടിക്കുന്നവരോട്, നീതിയെ കൊല്ലുന്നവരോട്, പൗരജീവിതത്തെ നിത്യദുരിതങ്ങളുടെ നരകത്തിലേക്ക് നയിക്കുന്ന അധികാരകേന്ദ്രങ്ങളോട്, അതൊന്നും പാടില്ലെന്ന് ആദ്യം കല്‍പിക്കാത്തത്. അതിനു പകരമിപ്പോള്‍ അവര്‍ അടയിരിക്കുന്നത്, അടിച്ചവരെ വിട്ട്, അടികൊണ്ട് കരയുന്നവരെ ക്രൂശിക്കുന്ന ക്രൂരതയിലാണ്. കരയുമ്പോഴും 'വ്യാകരണ നിയമങ്ങള്‍' പാലിക്കണമെന്നാണവര്‍ പീഡിതരോട് 'കാരുണ്യപൂര്‍വം' കല്‍പിക്കുന്നത്!
ഒരു ദിവസം വൈകുന്നേരം ഇന്നൊരു പണിയുമില്ലാത്തതിനാല്‍ നമുക്കൊരു പ്രകടനം നടത്താമെന്ന്, അതല്ലെങ്കില്‍ ഒരു സമരമാകാമെന്ന് ആളുകള്‍ തീരുമാനിക്കുകയാണെന്ന് തോന്നുംവിധമാണ് റോഡരികിലെ പൊതുയോഗ വിവാദം ഇപ്പോള്‍ കൊഴുക്കുന്നത്. പട്ടിപ്രദര്‍ശനങ്ങള്‍ക്കും കുട്ടിപ്രദര്‍ശനങ്ങള്‍ക്കും തുറന്ന സ്വാഗതമോതുന്നവര്‍തന്നെയാണ് ജീവിത ദൈന്യതകള്‍ക്കെതിരെയുള്ള പ്രതികരണങ്ങളെയും അതിന്റെ തുടര്‍ച്ചയില്‍ നടക്കുന്ന പ്രകടനങ്ങളെയും നിര്‍ത്താതെ തെറിവിളിച്ചുകൊണ്ടിരിക്കുന്നത്.

അവരറിയാന്‍ ആദരപൂര്‍വം ഇത്രമാത്രം! നീതിപൂക്കുന്നൊരു കാലം വന്നാല്‍, 'സമരങ്ങള്‍' പുരാവസ്തുകേന്ദ്രത്തിന്റെ പൊടിപിടിച്ചൊരു മൂലയില്‍ സ്വന്തം സ്മരണകളില്‍ മാത്രം ഇരമ്പി, അതില്‍ മാത്രം വിശ്രമിച്ച് സൗമ്യമാവും! അതുവരെ ആരെന്തു വിധിച്ചാലും അത് ഒച്ചുവെക്കുകയും കൊടി പിടിക്കുകയും ചെയ്യും.
ഞങ്ങളുടെ നാട്ടിലെ 'റോട്ടില്‍' രണ്ടുപേര്‍ തമ്മില്‍ പതിവില്ലാത്തവിധം ഉച്ചത്തില്‍ സംസാരിച്ചാല്‍ ഇപ്പോഴും ചുറ്റുമുള്ളവര്‍ ഓടിക്കൂടും. പരസ്‌പരം അടിക്കാന്‍ ശ്രമിക്കുന്നവരെ അവര്‍ പിടിച്ചുമാറ്റും. അപ്പോള്‍ തെരുവ് സ്വയമറിയാതെ ഒരു മാതൃകാ പൊലീസ് സ്‌റ്റേഷനാകും. എവിടെന്നറിയാത്ത, ആരോരുമില്ലാത്ത ഒരാള്‍, പലതരം കളര്‍ ചോക്കുകള്‍കൊണ്ട് കുറെ വരകള്‍ പൊതുനിരത്തില്‍ വരച്ചു തുടങ്ങുമ്പോള്‍ അകലെനിന്ന് ഞങ്ങള്‍ കൗതുകപൂര്‍വം ആദ്യം നോക്കിനില്‍ക്കും. ചിത്രം പൂര്‍ത്തിയാവുമ്പോള്‍ അതിനു ചുറ്റും തിക്കിത്തിരക്കി ഞങ്ങള്‍ ഒത്തുകൂടും. ചിത്രത്തില്‍ നാണയത്തുട്ടുകള്‍ വന്നുവീഴും. ആരെങ്കിലും വേഗം നടക്കുന്നതിനിടയില്‍ വീണ് കാലൊന്നു മുറിഞ്ഞാല്‍ അപ്പോഴും ആളുകള്‍ ഓടിക്കൂടും. തുന്നല്‍ക്കടയില്‍നിന്ന് തുണി വരും. ഉപ്പുംകൊണ്ട് പലചരക്ക് കച്ചവടക്കാര്‍ ഓടിവരും. ചെറിയ മുറിവാണെങ്കില്‍ അവിടെവെച്ചുതന്നെ ആരെങ്കിലുമത് കെട്ടും. അപ്പോള്‍ തെരുവൊരു പ്രാഥമികാരോഗ്യകേന്ദ്രമാകും. അപ്പോഴൊക്കെ സൈക്കിള്‍യാത്രക്കാര്‍ക്കുപോലും ചില്ലറ ശല്യമുണ്ടാകും. എന്നാല്‍, ഒരു 'ട്രാഫിക് പൊലീസി'ന്റെയും സഹായമില്ലാതെതന്നെ ചുറ്റുമുള്ള ജനങ്ങള്‍ സ്വയം മാറിനിന്നും മാറാത്തവരെ തള്ളിമാറ്റിയും വാഹനങ്ങള്‍ക്കുള്ള വഴിയൊരുക്കും.

കേരളത്തിലെ 'ട്രാഫിക് ജാം' ഇല്ലാതാക്കാനുള്ള ഏതൊരു ശ്രമവും ആരു നടത്തിയാലും സ്വാഗതാര്‍ഹമായിരിക്കും. സര്‍ക്കാറുകള്‍ക്കെന്നപോലെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കുപോലും ഇതിലുള്ള ഉത്തരവാദിത്തം കുറച്ചുകാണാന്‍ കഴിയില്ല. മുണ്ടും മാടിക്കുത്തി റോഡിന്റെ നടുവിലൂടെ നടക്കുന്നവര്‍ മുതല്‍, മറ്റു മനുഷ്യരുടെ യാത്രാസൗകര്യം പരിഗണിക്കാതെ, അത്യാവശ്യം മറ്റുള്ളവര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍പോലും ഇടം നല്‍കാതെ, പാരാവാരംപോലെ പരന്നു പോകുന്ന പ്രകടനങ്ങള്‍ വരെ ഗതാഗത സ്തംഭനത്തിന് ചില സന്ദര്‍ഭങ്ങളില്‍ നിമിത്തമാകാറുണ്ടെന്നുള്ളത് സത്യമാണ്. പക്ഷെ, അതാണ് ട്രാഫിക് ജാമിനുള്ള പ്രധാന കാരണമെന്ന് വാദിക്കുന്നത് ഏതര്‍ഥത്തിലും വസ്തുതാവിരുദ്ധമായിരിക്കും. അതിന്റെ പേരില്‍ പൊതുനിരത്തുകളിലെ പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിക്കുന്നത് ദുര്‍ഗന്ധമില്ലാതാക്കാന്‍ സ്വന്തം മൂക്ക് മുറിക്കുന്നതിന് തുല്യമാകും. മാലിന്യക്കൂമ്പാരങ്ങള്‍ പുറത്ത് അതേവിധം നിലനിര്‍ത്തിക്കൊണ്ട് മൂക്ക് മാത്രം വൃത്തിയാക്കിയാല്‍ ദുര്‍ഗന്ധം വര്‍ധിക്കുകയല്ലാതെ കുറയുകയില്ല! അതുകൊണ്ടിനി മൂക്കേ വൃത്തിയാക്കരുതെന്നല്ല, മറിച്ച് അപ്പേരില്‍ മാലിന്യക്കൂമ്പാരങ്ങളെ മറച്ചുവെക്കരുതെന്നു മാത്രമാണ്.

മൂലധനാധികാരങ്ങള്‍ക്ക് വഴിയൊരുക്കുകയും ജനകീയ പ്രതികരണങ്ങളുടെ വഴി അടക്കുകയും ചെയ്യുന്ന കോടതി വിധികള്‍ക്കെതിരെ, അതുകൊണ്ടുതന്നെ തെരുവുകള്‍ ഇനിയും കുറ്റപത്രങ്ങള്‍ വായിക്കും. മൂലധനശക്തികളുടെ പ്രചാരണ ചുമതലയേറ്റെടുക്കുന്ന വിധികള്‍ക്കെതിരെ തെരുവുകള്‍ ഇനിയും ജനകീയ വിചാരണകള്‍ വികസിപ്പിക്കും. ന്യായാധിപന്മാരില്‍ ഇരുപത് ശതമാനത്തോളം അഴിമതിക്കാരുണ്ടെന്ന് 2001 അവസാനം പറഞ്ഞത് രാഷ്ട്രീയ നേതാക്കന്മാരല്ല, സാക്ഷാല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെറൂച്ചയാണ്. ഗുജറാത്തിലെ ബെസ്റ്റ് ബേക്കറി കേസില്‍ നിരുത്തരവാദിത്തം കാട്ടിയ ന്യായാധിപനെ 'അഭിനവ നീറോ' എന്നു വിളിച്ച് പച്ചക്ക് തൊലിയുരിച്ചത് ഒരു രാഷ്ട്രീയ നേതാവുമല്ല, സുപ്രീംകോടതിയാണ്. 'അഴിമതിക്കാര്‍', 'അഭിനവ നീറോ' എന്നതിനേക്കാള്‍ നിന്ദ്യമാണോ ഇപ്പോള്‍ ഉയര്‍ന്ന 'ശുംഭന്‍' മുതലുള്ള ശകാരവിളികള്‍ എന്നും ഇനി മുതല്‍ തെരുവുകളില്‍ സംവാദമുയരും. ഒരു ശകാരവും ബോധപൂര്‍വം മുന്‍കൂട്ടി തീരുമാനിച്ച് നിര്‍വഹിക്കുന്നതല്ലെന്നും സന്ദര്‍ഭത്തിന്റെ സമ്മര്‍ദംകൊണ്ട് സംഭവിച്ചുപോകുന്നതാണെന്നും അതിനാല്‍തന്നെ പിന്നീട് തിരുത്താന്‍ കഴിയുന്നതാണെന്നും ബഹുമാനപ്പെട്ട കോടതിയും തിരിച്ചറിയണം. എന്നാല്‍, ഏറെ ബഹുമാന്യനായ ജസ്റ്റിസ് സിറിയക് ജോണ്‍ 'ന്യായാധിപന്മാരെ' വിമര്‍ശിച്ചവരെ 'സംസ്‌കാരശൂന്യര്‍' എന്ന് സംബോധന ചെയ്തത് ഒരര്‍ഥത്തിലും ശരിയായില്ല. ആയിരക്കണക്കിന് രേഖകള്‍, കുഴമറിഞ്ഞ മുന്‍ കേസുകള്‍, തലനാരിഴ കീറുന്ന തെളിവുകള്‍ എന്നിവയുടെ ലോകത്ത് പീഡിപ്പിക്കുംവിധമുള്ള ക്ഷമാശക്തിയോടെയും അത്യന്തം സൂക്ഷ്മമായ ധിഷണാശേഷിയോടെയും വളരെയേറെ സമയമെടുത്ത് പ്രവര്‍ത്തിക്കുന്ന ന്യായാധിപന്മാര്‍, ഓരോരോ വിഷയത്തിലും വൈകാരികമായിത്തന്നെ പെട്ടെന്ന് പ്രതികരിക്കാന്‍ അനിവാര്യമായും നിര്‍ബന്ധിതരാകുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ പ്രസംഗഭാഷ കടംകൊള്ളുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്തതാണ്.

മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റുകള്‍ കോടതികള്‍ ജനാധിപത്യപ്രക്രിയയില്‍ വഹിക്കുന്ന പങ്ക് കുറച്ചു കാണുന്നവരല്ല. പൗരജീവിതത്തെ ജനാധിപത്യ മൂല്യവ്യവസ്ഥയുമായി പൊരുത്തപ്പെടുത്തുന്നതിലും അരാജകമായ ഒരവസ്ഥ ഇല്ലാതാക്കുന്നതിലും ഒരു സ്ഥാപനമെന്ന നിലയില്‍ അത് വഹിക്കുന്ന മഹത്തായ പങ്കിനെപ്പറ്റി അവര്‍ക്ക് നല്ല ബോധ്യമുണ്ട്. അതേസമയംതന്നെ കോടതികള്‍, ആത്യന്തികമായി മൂലധനതാല്‍പര്യം സംരക്ഷിക്കുന്ന ഒരു മര്‍ദക സ്ഥാപനമാണെന്നും അവര്‍ സൂക്ഷ്മമായി തിരിച്ചറിയുന്നുണ്ട്. ഏതെങ്കിലും ചില കോടതിവിധികളെ മാത്രം ഒറ്റതിരിച്ച് അപഗ്രഥിച്ചുകൊണ്ടല്ല, ഏതെങ്കിലും ന്യായാധിപന്മാരുടെ വ്യക്തിപരമായ പ്രശ്‌നമായി വിധികളെ ചുരുക്കിക്കണ്ടുകൊണ്ടല്ല, മറിച്ച്, സങ്കീര്‍ണമായ പ്രത്യയശാസ്ത്രങ്ങളുടെ പ്രവര്‍ത്തന ഫലമായിട്ടാണ് അവര്‍ നീതിന്യായ വ്യവസ്ഥകളെ വിശകലനം ചെയ്യുന്നത്. 'സാമ്പത്തികബന്ധങ്ങള്‍ നിയമതത്ത്വങ്ങളായി പ്രതിഫലിക്കുമെന്നത് ഒരു കുഴഞ്ഞുമറിഞ്ഞ പ്രശ്‌നമാണ്. ആരാണോ അത് കൈകാര്യം ചെയ്യുന്നത് അയാള്‍ അതിനെക്കുറിച്ച് ബോധവാനായിരിക്കില്ല. നിയമജ്ഞര്‍ ഭാവിക്കുന്നത് അവര്‍ മഹത്തായ ചില പ്രസ്താവങ്ങള്‍ നടത്തുകയാണെന്നാണ്; എന്നാല്‍, അവ വാസ്തവത്തില്‍ സാമ്പത്തിക പ്രതിഫലനങ്ങള്‍ മാത്രമാണ്, എല്ലാം കീഴ്‌മേല്‍ മറിഞ്ഞതായി അനുഭവപ്പെടുന്നു...' (ഏംഗല്‍സ്).

Wednesday, July 7, 2010

കോഗ്രസിന്റെ 'നീതി'ബോധം

പ്രഭാവര്‍മ
ജുഡീഷ്യറിയെ ഭയപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിച്ചതിന്റെ ചരിത്രമാണ് കോഗ്രസിനുള്ളത്. ജുഡീഷ്യറിയുടെ രക്ഷകരായി ചമയാനുള്ള ഇന്നത്തെ അവരുടെ പുറപ്പാടിനു മായ്ക്കാനാവാത്തതാണ് ആ കറുത്ത ചരിത്രം. അടിയന്തരാവസ്ഥയ്ക്കു തൊട്ടുമുമ്പ് അലഹബാദ് ഹൈക്കോടതിവിധി നിരുപാധികം സ്റ്റേ ചെയ്യിക്കാനായി സുപ്രീംകോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകപോലും ചെയ്തു കോഗ്രസ്. സ്വാധീനവും സമ്മദര്‍വുമായി സമീപിച്ചത് ആ കേസ് കേള്‍ക്കേണ്ട ജസ്റിസ് വി ആര്‍ കൃഷ്ണയ്യരെ ആയിരുന്നു. അതു ചെയ്തതാകട്ടെ, കോഗ്രസ് തീരുമാനപ്രകാരം അന്നു നിയമമന്ത്രിയായിരുന്ന എച്ച് ആര്‍ ഗോഖലെയും!

അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പു റദ്ദാക്കിയിരുന്നു. അഴിമതി, ഭരണയന്ത്രം ദുരുപയോഗിക്കല്‍, കൃത്രിമം തുടങ്ങിയവ മുന്‍നിര്‍ത്തിയായിരുന്നു ആ നടപടി. ആറുവര്‍ഷത്തേക്ക് മത്സരിക്കുന്നതില്‍നിന്ന് ഇന്ദിരാഗാന്ധിയെ വിലക്കുകയുംചെയ്തു. ഇന്ദിരാഗാന്ധി അസ്വസ്ഥയായി. ഹൈക്കോടതി വിധിയെ എങ്ങനെയെങ്കിലും മറികടന്നേ പറ്റൂ. സുപ്രീംകോടതിയില്‍നിന്ന് നിരുപാധിക സ്റ്റേ കിട്ടിയില്ലെങ്കില്‍ വിഷമമാവും. ഈ അവസ്ഥയിലാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്കുവരുന്ന ഘട്ടത്തില്‍ ജസ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ഔദ്യോഗിക വസതിയിലേക്കു ഇന്ദിരാഗാന്ധിയുടെ ദൂതുമായി നിയമമന്ത്രി ഫോ വിളിച്ചത്. അടിയന്തരമായി കാണണമെന്നായി മന്ത്രി. കാണേണ്ട കാര്യമെന്തെന്നായി കൃഷ്ണയ്യര്‍.

പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി അസാധുവാക്കിയിട്ടുണ്ടെന്നും അതു സ്റ്റേ ചെയ്യണമെന്ന് അഭ്യര്‍ഥിക്കാനാണു കാണുന്നതെന്നുമായി മന്ത്രി. വക്കീല്‍മുഖേന രജിസ്ട്രാര്‍മുമ്പാകെ അപ്പീല്‍ ബോധിപ്പിച്ചാല്‍ മതിയെന്നും ഇതിനായി തന്നെ കാണാനനുവദിക്കുന്ന പ്രശ്നമില്ലെന്നും ജസ്റിസ് കൃഷ്ണയ്യര്‍ തീര്‍ത്തുപറഞ്ഞു. 75 ജൂ 24ന് അപ്പീല്‍ പരിഗണനയ്ക്കെടുത്തു. ഇന്ദിരാഗാന്ധിക്കുവേണ്ടി നാനി പല്‍ക്കിവാലയും രാജ്നാരായണനുവേണ്ടി ശാന്തി ഭൂഷണും വാദിച്ചു.

തലേന്നുതന്നെ ജസ്റിസ് കൃഷ്ണയ്യര്‍ക്കു പ്രത്യേക സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജീവനുതന്നെ ഭീഷണിയുണ്ടെന്നും ഉച്ചഭക്ഷണത്തിനു പിരിയുകയാണെങ്കില്‍ രക്ഷാസംവിധാനമേര്‍പ്പെടുത്തുക വിഷമകരമായിരിക്കും എന്നും പൊലീസ് ജസ്റിസ് കൃഷ്ണയ്യരെ അറിയിച്ചു. ഉച്ചഭക്ഷണത്തിന്റെ ഇടവേളപോലും ഉപേക്ഷിച്ചാണ് സുപ്രീംകോടതി അന്നു വാദം കേട്ടത്. പിറ്റേന്നത്തെ വിധിയില്‍ നിരുപാധികമായ സ്റ്റേ വേണമെന്ന ഇന്ദിരാഗാന്ധിയുടെ ആവശ്യം തള്ളപ്പെട്ടു. ആറുമാസംവരെ പ്രധാനമന്ത്രിയായി തുടരുന്നതിന് തടസ്സമില്ലെന്നും എന്നാല്‍, ലോക്സഭാംഗം എന്ന നിലയ്ക്ക് പ്രവര്‍ത്തിക്കാന്‍ ഇന്ദിരയ്ക്ക് അവകാശമില്ലെന്നുമായിരുന്നു വിധി.

ഇതേത്തുടര്‍ന്ന് ഇന്ദിരാഗാന്ധിക്കുണ്ടായ ക്രോധമാണ് തൊട്ടുപിന്നാലെ അടിയന്തരാവസ്ഥാ പ്രഖ്യാപനമായി പരിണമിച്ചത്. ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് എന്തു മറുപടിയാണ് കോഗ്രസിനു പറയാനുള്ളത്? കേസ് കേട്ട ജഡ്ജിയുടെ ജീവനുനേര്‍ക്ക് ഭീഷണി ഉയര്‍ത്തിയതിനെക്കുറിച്ച് എന്താണ് കോഗ്രസിനു പറയാനുള്ളത്? പ്രവൃത്തികൊണ്ടുതന്നെ ജുഡീഷ്യറിയെ ഭയപ്പെടുത്താന്‍ നോക്കിയവരാണ് ഇന്ന് ഒരു പ്രസംഗത്തിലെ വാക്ക് മുന്‍നിര്‍ത്തി ജുഡീഷ്യറിയുടെ സ്വാതന്ത്യ്രത്തെക്കുറിച്ച് പ്രസംഗിക്കുന്നത്! പൌരന് ജീവിച്ചിരിക്കാനുള്ള സ്വാതന്ത്യ്രത്തെ അടിയന്തരാവസ്ഥയില്‍ മാനിക്കേണ്ടതില്ലെന്ന് സുപ്രീംകോടതിയില്‍ സ്റ്റേറ്റ് അറ്റോര്‍ണി നിര ഡേയെക്കൊണ്ട് പറയിച്ചവരാണ് ഇന്ന് ഭരണഘടനയുടെ സംരക്ഷകവേഷമണിയുന്നത!

ജഡ്ജിമാരെ തന്നിഷ്ടപ്രകാരം പന്തടിച്ചുകളിച്ച പാരമ്പര്യമാണ് കോഗ്രസിനുള്ളത്. അടിയന്തരാവസ്ഥയില്‍ ജീവിച്ചിരിക്കാനുള്ള സ്വാതന്ത്യ്രം ഉയര്‍ത്തിപ്പിടിച്ച ഏക ജഡ്ജി എച്ച് ആര്‍ ഖന്നയായിരുന്നു. പ്രൊമോഷന്റെ ഘട്ടത്തില്‍ ഏറ്റവും സീനിയര്‍ ജഡ്ജി ആയിരുന്ന ഖന്നയെ തട്ടിമാറ്റിക്കൊണ്ട് സീനിയോറിറ്റി ലിസ്റില്‍ മൂന്നാംസ്ഥാനത്തായിരുന്ന ജസ്റിസ് ബേഗിനെ ചീഫ് ജസ്റിസാക്കി. ജഡ്ജി നിയമനങ്ങളിലും പ്രൊമോഷനുകളിലും എക്സിക്യൂട്ടീവിന് അമിതാധികാരത്തോടെ ഇടപെടാനുള്ള അവസരമുണ്ടായിരുന്ന കാലമാണ് അത് എന്നോര്‍ക്കണം.

തങ്ങള്‍ക്ക് അപ്രിയമുള്ള വിധി എഴുതിയാല്‍ പ്രൊമോഷന്‍ ലഭിക്കില്ല എന്ന പാഠമാണ് അന്ന് കോഗ്രസ് ജുഡീഷ്യറിക്കു നല്‍കിയത്. ഭൂരിപക്ഷം ജഡ്ജിമാരും അറ്റോര്‍ണി ജനറല്‍ നിര ഡേയുടെ വാദത്തോടു യോജിച്ചപ്പോള്‍ വിയോജനക്കുറിപ്പിലൂടെ പൌരന്റെ ജീവിച്ചിരിക്കാനുള്ള സ്വാതന്ത്യ്രം ഉയര്‍ത്തിപ്പിടിച്ചതിനുള്ള ശിക്ഷയാണ് എച്ച് ആര്‍ ഖന്നയ്ക്കു നല്‍കിയത്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിലെ വിവിധ ഹൈക്കോടതികളിലായി 18 ജഡ്ജിമാര്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളനുവദിച്ചു. പൊലീസ് പിടിച്ചുകൊണ്ടുപോയവരെ ഹാജരാക്കാനുള്ള ഹര്‍ജികള്‍. ആ പതിനെട്ടുപേരും അടിയന്തരാവസ്ഥയില്‍തന്നെ സ്ഥലംമാറ്റപ്പെട്ടു. എന്തൊരു ന്യായബോധം!

തങ്ങള്‍ക്ക് അസ്വീകാര്യമായ നിലപാടെടുക്കുന്ന ജഡ്ജിമാരെ ദ്രോഹിക്കുക മാത്രമല്ല, സ്വീകാര്യമായ വിധി എഴുതുന്നവരെ സഹായിക്കുകകൂടി ചെയ്തിരുന്നു അന്നു കോഗ്രസിന്റെ നീതിബോധം! 1973 ഏപ്രില്‍ 24നാണ് കേശവാനന്ദഭാരതികേസില്‍ ഭൂരിപക്ഷ വിധിപ്രസ്താവം വന്നത്. അടിസ്ഥാനഘടനയെ ഉലയ്ക്കുന്ന വിധത്തിലുള്ള ഭേദഗതികള്‍ ഭരണഘടനയില്‍ വരുത്തിക്കൂടാ എന്നതായിരുന്നു ഭൂരിപക്ഷ വിധി. ഇത് കോഗ്രസ് ഗവമെന്റിന് ഇഷ്ടമായില്ല. അടിയന്തരാവസ്ഥയിലേക്കു കാര്യങ്ങള്‍ നീങ്ങിത്തുടങ്ങുന്ന ഘട്ടമാണ്.

വന്‍ പ്രതിഷേധ പ്രസ്ഥാനങ്ങള്‍ രാജ്യവ്യാപകമായി വളര്‍ന്നുവരുന്ന ഘട്ടം. ഭരണഘടനതന്നെ ഭരണാധികാരികള്‍ക്കു തടസ്സമായി തോന്നിയ ഘട്ടം. ആ വിധി ഉണ്ടാക്കിയ അസൌകര്യം ചെറുതല്ല. ആ വിധിക്ക് ഒരേയൊരു ജഡ്ജി വിയോജനക്കുറിപ്പ് എഴുതി- ജസ്റിസ് എ എന്‍ റേ ആയിരുന്നു അത്. അത് കോഗ്രസിനു സന്തോഷമുണ്ടാക്കി. റേയെ തൊട്ടുപിറ്റേന്നുതന്നെ ചീഫ് ജസ്റിസ് സ്ഥാനത്തേക്ക് കോഗ്രസ് ഗവമെന്റ ഉയര്‍ത്തുകയുംചെയ്തു!

അതിലൂടെ ഏതുതരം സന്ദേശമാണ് കോഗ്രസ് ജുഡീഷ്യറിക്കു കൊടുത്തത് എന്നതു വ്യക്തം. നിയമജ്ഞരുടെ ഭാഗത്തുനിന്ന് അതിനിശിതമായ വിമര്‍ശങ്ങള്‍ കോഗ്രസ് സര്‍ക്കാരിന് നേര്‍ക്കു ക്ഷണിച്ചുവരുത്തിയ നടപടിയായിരുന്നു അത്. സുപ്രീംകോടതിയിലെ മുന്‍ ചീഫ് ജസ്റിസ് എം ഹിദായത്തുള്ള, പ്രഗത്ഭനായ നാനി പല്‍ക്കിവാല എന്നിവര്‍ ആ നടപടിയെ വിശേഷിപ്പിച്ചത് ജുഡീഷ്യറിയുടെ സ്വാതന്ത്യ്രത്തെ തുരങ്കം വയ്ക്കുന്ന ഹീനകൃത്യം എന്നാണ്. അന്ന് നിയമമന്ത്രി പറഞ്ഞത്, ഗവമെന്റിന്റെ കണ്ണില്‍ ഏറ്റവും യോജിച്ചയാള്‍ എന്ന് തോന്നുന്നയാളെ ചീഫ് ജസ്റിസാക്കാന്‍ വിവേചനാധികാരമുണ്ട് എന്നാണ്. ഗവമെന്റിന്റെ കണ്ണില്‍ യോജിച്ചയാള്‍ എന്ന പ്രയോഗം ചിന്തിക്കാന്‍ വകതരുന്നു.

പ്രശസ്ത പത്രപ്രവര്‍ത്തകനായ കുല്‍ദീപ് നയ്യാരെ അടിയന്തരാവസ്ഥയില്‍ അറസ്റ്ചെയ്ത് തടവിലാക്കിയത് നിയമവിരുദ്ധമാണെന്ന് പറഞ്ഞ 'തെറ്റി'ന് ഡല്‍ഹി ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ ശിക്ഷിക്കപ്പെട്ടു. ജസ്റിസ് എ എന്‍ അഗര്‍വാള്‍, ജസ്റിസ് എസ് രംഗരാജന്‍ എന്നിവര്‍. വിധിക്കു പിന്നാലെ അഗര്‍വാള്‍ ഗുവഹട്ടിയിലേക്ക് സ്ഥലംമാറ്റപ്പെട്ടപ്പോള്‍ എന്‍ ആര്‍ അഗര്‍വാള്‍ സെഷന്‍സ് കോടതിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിക്കെതിരെ വിധി പറഞ്ഞല്ലോ. പരാതിക്കാരനായ രാജ്നാരായണനുവേണ്ടി അന്ന് വാദിച്ചത് ജസ്റിസ് ആര്‍ സി ശ്രീവാസ്തവയാണ്. പില്‍ക്കാലത്ത് അലഹബാദ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി ശ്രീവാസ്തവ. ആ ഘട്ടത്തില്‍ കോഗ്രസ് ഗവമെന്റ് അദ്ദേഹത്തിന്റെ രാഷ്ട്രീയബന്ധങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവിറക്കി. അതില്‍ പ്രതിഷേധിച്ച് സ്ഥാനം രാജിവച്ചുപോകുകയായിരുന്നു അദ്ദേഹം. ജഡ്ജിസ്ഥാനത്ത് സ്ഥിരപ്പെടുത്തേണ്ട ഘട്ടത്തിലായിരുന്നു അന്വേഷണം!

തങ്ങള്‍ക്ക് കീഴ്വഴങ്ങി നില്‍ക്കുന്ന ജുഡീഷ്യറി. ഇതായിരുന്നു എന്നും കോഗ്രസിന്റെ നിലപാട്. 1977ല്‍ ഇന്ദിരാഗാന്ധിയെ വിട്ടയച്ച് ഉത്തരവ് പുറപ്പെടുവിച്ച ആര്‍ പി ദയാലിന് ജഡ്ജിയുടേതിനേക്കാള്‍ ഇരട്ടിയിലധികം രൂപ കിട്ടുന്ന സ്ഥാനത്ത് പുനര്‍നിയമനം! കോഗ്രസ് നേതാവായിരിക്കെ ജഡ്ജിയാവുക; ജഡ്ജിസ്ഥാനം വിട്ട് വീണ്ടും കോഗ്രസ് സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് മത്സരിക്കുക- ഇത് സാധിച്ച കോഗ്രസ് നേതാവാണ് അസമിലെ ബഹറുള്‍ ഇസ്ളാം.

ഇത്തരം പന്തുതട്ടല്‍ പരിപാടികള്‍ക്കെതിരെ സമരങ്ങള്‍പോലുമുണ്ടായിട്ടുണ്ട്. സിക്കിം ഗവര്‍ണറായിരുന്ന കോന പ്രഭാകരറാവുവിന്റെ ബന്ധുവിനെ അര്‍ഹരായ പലരെയും മറികടന്ന് ജഡ്ജിയാക്കിയപ്പോള്‍ സിക്കിം ഹൈക്കോര്‍ട്ട് ബാര്‍ അസോസിയേഷന്റെ സമരം! ഏറ്റവും സീനിയറായിരുന്ന ജസ്റിസ് ടി പി എസ് ചൌളയെ തഴഞ്ഞപ്പോള്‍ ഡല്‍ഹി കോടതിയില്‍ സമരം.

അടിയന്തരാവസ്ഥയില്‍ നിയമമന്ത്രിയായിരുന്ന കോഗ്രസ് നേതാവ് എച്ച് ആര്‍ ഗോഖലെ ഭരണഘടനയുടെ 44-ാം ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് 76 ഒക്ടോബര്‍ 28ന് ലോക്സഭയില്‍ നടത്തിയ ഒരു ഭീഷണിയുണ്ട്. "In case of a confrontation, it will be a bad day for the judiciary of this country" സഭാരേഖകളില്‍ മായാതെ കിടപ്പുണ്ട് ഈ വാചകം. ഒരു ഏറ്റുമുട്ടലിനാണെങ്കില്‍ കോടതിക്ക് അത് ഒരു ദുര്‍ദിനമായിരിക്കുമെന്ന് മുന്നറിയിപ്പ്! ഇങ്ങനെ പരസ്യമായി കോടതിയെ ഭീഷണിപ്പെടുത്താന്‍ മടികാട്ടാത്തവരാണ് ജുഡീഷ്യറിയുടെ രക്ഷകരായി ഇന്ന് ചമഞ്ഞിറങ്ങുന്നത്. ഒരു പ്രസംഗത്തിനിടയില്‍ യാദൃച്ഛികമായി ഊര്‍ന്നുവീഴുന്ന ഒരു വാക്ക് എവിടെ? ജുഡീഷ്യറിയുടെ ശിരസ്സിനുനേരെ ഓങ്ങുന്ന ഈ ഭീഷണി എവിടെ? ഈ ഭീഷണിയുടെ കരിനിഴലില്‍ ജുഡീഷ്യറിയെ നിര്‍ത്താന്‍ ശ്രമിച്ചവരാണ് ഇന്ന് ജുഡീഷ്യറിക്കുനേര്‍ക്ക് സിപിഐ എം യുദ്ധംപ്രഖ്യാപിക്കുന്നു എന്ന വാദവുമായി എത്തുന്നത്!

ഉണ്ടക്കണ്ണും ഊശാന്‍ താടിയും

ഉണ്ടക്കണ്ണും ഊശാന്‍ താടിയും

Sunday, July 4, 2010
കെ.ഇ.എന്‍

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍തന്നെ എനിക്ക്, ഇന്നുള്ളതുപോലെ 'ഉണ്ടക്കണ്ണുകള്‍' ഉണ്ടായിരുന്നു! അന്ന്, 'ഊശാന്‍താടി' ഉണ്ടായിരുന്നില്ല! ഊശാന്‍താടി ഇന്ന് പെട്ടന്നുണ്ടായതല്ല. ഉണ്ടക്കണ്ണും അതുപോലെ അഞ്ചാംക്ലാസില്‍വെച്ച് പെട്ടന്നുണ്ടായതല്ല. രണ്ടും 'മറ്റുള്ളവരുടെ' കണ്ടെത്തലാണ്. എനിക്കതില്‍ നേരിട്ടൊരു പങ്കുമില്ല! ആരൊക്കെയോ പ്രത്യേകരീതിയില്‍ 'വിളിച്ചപ്പോള്‍' മാത്രമാണ്, ഇന്നുള്ള അര്‍ഥങ്ങളില്‍ അവ രണ്ടും വെളിപ്പെട്ടത്! അതുവരെ അത് വെറുംകണ്ണുകളും സാധാരണ താടിയുമായിരുന്നു! മറ്റുള്ളവരുടെ 'വിളികള്‍' തിരിച്ചറിവ് വളരാത്ത കാലത്ത് ആരും സ്വയമേവ വിശ്വസിച്ചുപോകും!

കുട്ടിക്കാലത്ത് ഏറെ ഇരുണ്ട് മെലിഞ്ഞ പ്രകൃതമായിരുന്നു, എനിക്ക്. പൊതുവെ 'കുഴിഞ്ഞൊട്ടിയ' മുഖത്ത്, ആ ഇരുള്‍ച്ച വര്‍ധിപ്പിക്കുംവിധം; നിറയെ വസൂരിക്കലകളുമുണ്ടായിരുന്നു. ഞാനന്ന് ഞങ്ങളുടെ സ്‌കൂളിലെ നല്ലൊരു വിരൂപനായിരുന്നു. എന്നാല്‍ അന്ന്, അഞ്ചാംക്ലാസ്സില്‍വെച്ച് സഹപാഠികളില്‍ ചിലര്‍, എന്നെ 'ഉണ്ടക്കണ്ണാ' എന്ന് വിളിച്ചപ്പോള്‍ എനിക്കൊരു കുലുക്കവുമില്ലായിരുന്നു. ആദ്യമാദ്യം അതൊരു ബഹുമതിയായാണ് എനിക്കനുഭവപ്പെട്ടത്. അവര്‍ക്കാര്‍ക്കുമില്ലാത്തവിധം എനിക്കൊരു വലിയ കണ്ണുണ്ടല്ലോ എന്നായിരുന്നു എന്റെ ആഹ്ലാദം. അത് പക്ഷേ, അധികം നിലനിന്നില്ല. പിന്നെപിന്നെയാണ് കൂട്ടുകാരുടെ പലതരം 'ഗോഷ്ഠി'കളില്‍നിന്ന് അതൊരു പരിഹാസമാണെന്ന് പതുക്കെ ഞാനൊരു വേദനയോടെ തിരിച്ചറിഞ്ഞു തുടങ്ങിയത്. അതോടെയാണ് ഞാന്‍ ശരിക്കും എന്റെ കണ്ണുകളെ ആദ്യമായി അപകര്‍ഷതാബോധത്തോടെ കാണാന്‍ തുടങ്ങിയത്. അന്നാണ് അപകര്‍ഷതാബോധത്തി ന്റെ കനംകൊണ്ട്, ആദ്യമായി എന്റെ കണ്ണിനെ മാത്രമായി ഞാന്‍ കണ്ണാടിയില്‍ പ്രത്യേകം തിരഞ്ഞത്! അതു വരെ വളരെ തിരക്കിട്ട് കണ്ണാടിയില്‍ മുഖമാകെക്കൂടെ നോക്കുക മാത്രമായിരുന്നു എന്റെ പതിവ്. കണ്ണടക്കം മുഖം മുഴുവനും 'ചീത്ത'യായിട്ടും, അത്രയൊന്നും 'തിരിച്ചറിവ്' വളര്‍ന്നിട്ടില്ലാത്തൊരു കുട്ടിക്കാലമായിട്ടും ഞാന്‍ എന്റെ 'കണ്ണാടി' എറിഞ്ഞുടച്ചില്ല. അന്നേയൊരു വിവേകശാലിയായതുകൊണ്ടൊന്നുമല്ല 'കണ്ണാടി' പൊട്ടിക്കാതിരുന്നത്. വീട്ടില്‍ വേറെ കണ്ണാടിയില്ലാത്തതുകൊണ്ട് മാത്രമാണ് അന്നത് ചെയ്യാതിരുന്നത്! സ്‌കൂളില്‍നിന്ന് കൂട്ടുകാര്‍ പറഞ്ഞ പരിഹാസത്തേക്കാള്‍ പൊള്ളുന്ന 'ചീത്ത'യും അടിയും വീട്ടില്‍നിന്ന് 'കണ്ണാടി' പൊട്ടിച്ചാല്‍ കിട്ടും എന്ന് പേടിച്ചിട്ടാണ്, കണ്ണാടിയോട് അന്ന് പ്രതിഷേധം കാട്ടാതിരുന്നത്! പിന്നീട് മുതിര്‍ന്നപ്പോഴാണ്, 'മുഖം ചീത്തയാവുന്നത്', മുഖം അങ്ങനെ ആഗ്രഹിച്ചിട്ടല്ലെന്നും, കണ്ണാടി അതിനെ സ്വന്തം ഇഷ്ടപ്രകാരം ചീത്തയാക്കി കാണിക്കുന്നതുകൊണ്ടല്ലെന്നും, എല്ലാറ്റിനേയും വിരൂപമാക്കുന്ന ഒരു സാമൂഹികശക്തി അതില്‍ പ്രവര്‍ത്തിച്ചിട്ടാണെന്നും അതിനെതിരെയാണ് പ്രവര്‍ത്തിക്കേണ്ടതെന്നുമൊക്കെ തിരിച്ചറിയുന്നത്.

കുന്നംകുളത്തെ ചളിയില്‍ കുഴഞ്ഞുമറിഞ്ഞ് കിടക്കുന്ന പോര്‍ക്കുകളില്‍പോലും, 'സുന്ദരികളും സുന്ദരന്മാരും' എഴുതിയ മലയാളികളുടെ പ്രിയ എഴുത്തുകാരന്‍ ഉറൂബ് സൗന്ദര്യംകണ്ടത് അക്കാലത്താണ് ഞാന്‍ മനസ്സിലാക്കിയത്. സൗന്ദര്യം മുഖത്തിലും അതിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയിലും മാത്രമല്ലെന്നും, അതിനൊക്കെ അപ്പുറം അത് അഗാധമായ മനുഷ്യബന്ധങ്ങള്‍ക്കകത്തുവെച്ച് അസാധാരണമായ, ഭാവമാറ്റങ്ങള്‍ക്ക് വിധേയമാകുമെന്നും ആദ്യം ഞാനറിഞ്ഞത്, മനുഷ്യരില്‍നിന്നെന്നതിനേക്കാള്
‍ പുസ്തകങ്ങളില്‍ നിന്നാണ്. 'സ്‌നേഹം നരകത്തിന്‍ നടുവില്‍, സ്വര്‍ഗഗേഹം പണിയും പടുത്വം' എന്ന മലയാളത്തിന്റെ എക്കാലത്തേയും മാസ്റ്റര്‍ ജീനിയസ്സായ കുമാരനാശാന്റെ വിസ്മയവരികളും അക്കാലത്തെന്റെ ഹൃദയാകാശങ്ങളില്‍ 'മഴവില്ലായി' വിടര്‍ന്ന് കഴിഞ്ഞിരുന്നു. എങ്കിലും, 'സ്‌നേഹം' 'നരകത്തിന്‍ നടുവില്‍ സ്വര്‍ഗഗേഹം പണിയും' എന്ന് പറഞ്ഞ് ആശാന് നിര്‍ത്താമായിരുന്നു. മിടുക്ക്, സാമര്‍ഥ്യം എന്ന് പ്രധാനമായും അര്‍ഥമുള്ള ആ 'പടുത്വം' എന്ന പദം സ്‌നേഹത്തിനൊപ്പം ആശാനെപ്പോലുള്ളൊരു, 'സ്‌നേഹഗായകന്‍' ചേര്‍ക്കരുതായിരുന്നു. ഔന്നത്യങ്ങളെമാത്രം കിനാവ് കാണുന്ന സ്‌നേഹത്തിനൊരിക്കലും സാമര്‍ഥ്യപ്രകടനങ്ങളുമായി സൗഹൃദം പങ്കുവെക്കാനാവില്ല. നിരുപാധിക പദവിയിലേക്കുയരുന്ന സ്‌നേഹങ്ങളൊക്കെയും സ്വപ്‌നം കാണുന്നത് 'പടുത്വ'മല്ല; സമ്പൂര്‍ണ സമര്‍പ്പണത്തിന്റെ പറുദീസയാണ്.

കവിതകള്‍ ഇവ്വിധം മനസ്സില്‍ മുളച്ചുതുടങ്ങിയത് മലയാളം എം.എക്ക് പഠിക്കുമ്പോഴാണ്. ഔപചാരികമായ അര്‍ഥത്തില്‍, പൂര്‍വകാവ്യാസ്വാദന പാരമ്പര്യമില്ലാതിരുന്നിട്ടും, 'കവിത' മനസ്സിന്റെ ആര്‍ദ്രതകളില്‍ തണലും തുണയുമായി പടര്‍ന്നൊരു കാലമായിരുന്നു അത്. 'ഈ ഉണ്ടക്കണ്ണുകള്‍ എത്ര മനോഹരമാണെന്ന്' അന്നാണ് ജീവിതത്തിലാദ്യമായി ഒരാത്മസുഹൃത്ത്, ഹൃദയത്തില്‍ സ്‌പര്‍ശിച്ചത്. താഴ്ന്ന ക്ലാസില്‍ ഉണ്ടായിരുന്ന എന്റെ കണ്ണിന്റെ 'ഉണ്ടത്തരം', ഉയര്‍ന്നക്ലാസിലെത്തിയപ്പോഴും സത്യത്തില്‍ അതേപോലെതന്നെ അവിടെ ഉണ്ടായിരുന്നു! ഒരിക്കലും ഒളിക്കാനോ ഒളിപ്പിക്കാനോ കഴിയാത്ത അതിന്റെ 'ഉണ്ടത്തരം' ഒരല്‍പംപോലും ചുരുങ്ങിയിരുന്നില്ല. കുട്ടിക്കാലത്തെ തിളക്കത്തിനുപകരം, വളര്‍ച്ച സൃഷ്ടിച്ച കളങ്കങ്ങള്‍കൂടി പിന്നീടതില്‍ കലങ്ങിയിരിക്കണം. എന്നിട്ടുമത് ചിലര്‍ക്കെങ്കിലും മനോഹരമായി തോന്നിയത് ബന്ധങ്ങളില്‍ വന്ന മാറ്റം കൊണ്ടായിരിക്കണം. ഇങ്ങനെയൊരു സ്ഥാനക്കയറ്റം നാളെ ഈ 'ഊശാന്‍താടി'യേയും തേടിവരുമോ?

'ബുദ്ധിജീവിത്തരം' എന്നൊക്കെ പറഞ്ഞുള്ള പരിഹാസങ്ങളാണ് മുമ്പുണ്ടായിരുന്നത്. 'അവന്റെയൊരു ഊശാന്‍താടി' എന്ന്പറഞ്ഞ് ചിലര്‍ പല്ലിറുമ്മാന്‍ തുടങ്ങിയത് പെട്ടെന്നാണ്. എത്രയോ വര്‍ഷങ്ങളായി ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാത്തവിധം എന്റെ മുഖത്തിന്റെ ചെറിയൊരു മൂലയില്‍ പാവം ഈ താടിരോമങ്ങള്‍ പതുങ്ങിക്കഴിയുകയായിരുന്നു. എന്നാലിപ്പോഴിതാ, ആരുടെയൊക്കെയോ, സ്വസ്ഥത തകര്‍ക്കുംവിധം, അവ മാധ്യമങ്ങളില്‍, 'വില്ലന്‍' വേഷം കെട്ടിയാടുകയാണ്.

ഒരു ദിവസം സാംസ്‌കാരിക പ്രവര്‍ത്തകനായ മമ്മുമാഷ് എനിക്ക് ഫോണ്‍ചെയ്തത്, നിര്‍ത്താത്ത ചിരിയോടെയായിരുന്നു. ഏതോ കാരണത്താല്‍ ഗതാഗതയോഗ്യമല്ലാതായിത്തീര്‍ന്ന റോഡിനെക്കുറിച്ചുള്ള പത്രപരാമര്‍ശങ്ങള്‍ക്കിടയില്‍ 'കെ.ഇ.എന്‍ താടി' പോലെ എന്നൊരു പ്രയോഗമാണ് മാഷെ നിര്‍ത്താതെ ചിരിപ്പിച്ചത്. അത് കേട്ടപ്പോള്‍ ഞാനും ചിരിച്ചുപോയി. നിരവധി സമൃദ്ധതാടികള്‍ക്കിടയില്‍ നിന്ന് എന്റെ രോമനിബിഡമല്ലാത്ത, 'ദരിദ്ര താടി' ഒരു മലയാളഭാഷാപ്രയോഗമായി പച്ചപിടിച്ച സ്ഥിതിക്ക് ഇനി ഞാനുമെന്തിന് ചിരിക്കാതിരിക്കണം. എന്നാലീ 'താടി' നിമിത്തം ഞാനുമൊരിക്കല്‍ കരഞ്ഞിട്ടുണ്ട്.

അത് രണ്ടായിരത്തി രണ്ട് മാര്‍ച്ച് മാസത്തില്‍, മനുഷ്യരായ മനുഷ്യരെ മുഴുവന്‍ നടുക്കിയ സമാനതകളില്ലാത്ത ഗുജറാത്ത് വംശഹത്യയുടെ നാളുകളിലായിരുന്നു. പ്രശസ്തകവിയും അന്നത്തെ പു.ക.സ പ്രസിഡന്റുമായ കടമ്മനിട്ടയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ പു.ക.സ പ്രവര്‍ത്തകര്‍ വംശഹത്യാനന്തര ഗുജറാത്ത് സന്ദര്‍ശിക്കാനും ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യാന്‍ തീരുമാനിച്ചപ്പോഴായിരുന്നു അത്. 'ഈ ഊശാന്‍ താടിയും വെച്ച് ഗുജറാത്തിലിറങ്ങിയാല്‍' കാര്യങ്ങളൊക്കെ കുഴപ്പത്തിലാകുമെന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പറഞ്ഞുകൊണ്ടേയിരുന്നു. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ തുടക്കത്തില്‍, ബോംബെ കലാപകാലത്ത്, ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍, രമേഷ് പൊടേക്കര്‍ എന്നൊരു ഹിന്ദുയുവാവിനെ, 'ആളുമാറി', മുസ്‌ലിമാണെന്ന് തെറ്റിദ്ധരിച്ച് കൊല്ലാനുള്ള ഏകകാരണം അയാളുടെ താടിയായിരുന്നു. 'മതമേതായാലും താടി ഇല്ലാതിരുന്നാല്‍ മതി' എന്ന തത്ത്വശാസ്ത്രമൊന്നും അവര്‍ക്കുള്ളതുകൊണ്ടായിരുന്നില്ല. മറിച്ച്, മുസ്‌ലിമാണോ അല്ലയോ എന്ന് തിരിച്ചറിയാനുള്ള എളുപ്പവഴികളിലൊന്നായിരുന്നു അവര്‍ക്ക് താടി! താടിക്കാരൊക്കെ അവരുടെ കണ്ണില്‍ കൊള്ളരുതാത്തവരായിരുന്നു. മതഭ്രാന്തില്‍ സമൂഹങ്ങള്‍ ഉന്മത്തരായി ഇളകിയാടിയപ്പോള്‍ മഹാന്മാരായ മഹര്‍ഷിമാര്‍ മുതല്‍ രവീന്ദ്രനാഥ ടാഗോര്‍ വരെയുള്ള താടിക്കാരെ മുഴുവന്‍ അവര്‍ മറന്നു പോയിരിക്കണം!

കൊത്തിവലിക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഗുജറാത്തിലെ ഒരു പകല്‍ അസ്തമിക്കവെ, ശാന്തയിലെ ഒരസ്വസ്ഥ ബിംബമായിരുന്നു മനസ്സു നിറയെ. 'അറ്റുപോയ തലക്ക് നേരെയിഴയുന്ന ജഡംപോലെ അസ്തമിക്കുന്ന സന്ധ്യ.' കടമ്മന്റെ ആ കാവ്യബിംബത്തിന്റെ അര്‍ഥം ഗുജറാത്തില്‍വെച്ചാണ് എനിക്ക് ശരിക്കും മനസ്സിലായത്. മനസ്സിന്റെ മുകളില്‍ അപ്പോഴും ഭീതിയുടെ ആ പക്ഷി വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു! (എന്റെ കടമ്മന്‍)

ഗുജറാത്തില്‍നിന്ന് പരിക്കൊന്നും പറ്റാതെ അന്ന് കേരളത്തില്‍ തിരിച്ചെത്തിയത്, ആ 'ഊശാന്‍താടി' ഇവിടെ ഉപേക്ഷിച്ച്, അവിടെ പോയതുകൊണ്ടാണോ എന്ന കാര്യത്തില്‍ ഇപ്പോഴും ഒരുറപ്പുമില്ല. എന്നാല്‍ ഗുജറാത്തില്‍നിന്ന് തിരിച്ചുവന്നശേഷമാണ് ചിലര്‍ എന്റെ 'ഊശാന്‍താടിയില്‍' 'ഭീകരത' കണ്ടെത്തിയത് എന്നുള്ളത് കൗതുകത്തോടൊപ്പം എന്നില്‍ നടുക്കവും ഉണ്ടാക്കുന്നുണ്ട്. ഉണ്ടക്കണ്ണും വസൂരിക്കലയും നിമിത്തം, സഹപാഠികളായ കുട്ടികള്‍ക്കൊപ്പം മുമ്പ് തലയുയര്‍ത്തിപ്പിടിക്കാന്‍ പോലും എനിക്ക് പേടിയായിരുന്നു. ഇന്നിപ്പോള്‍ 'ഊശാന്‍താടി'യുടെ പേരിലുള്ള കോലാഹലം കേള്‍ക്കുമ്പോള്‍ പോലും ഒന്നുകൂടി ശിരസ്സുയര്‍ത്തി പിടിക്കാനും ഉറക്കെ ചിരിക്കാനുമാണ് എനിക്ക് തോന്നുന്നത്. സര്‍വതരത്തിലുള്ള 'അപകര്‍ഷതാ ബോധങ്ങളെ'കൂടിയും അതിജീവിക്കുമ്പോഴാണ്, ടാഗോര്‍ പാടിയപോലെ, 'ശിരസ്സ് ഉന്നതവും, മനസ്സ് നിര്‍ഭയവുമാകുന്നത്'. ശരീരങ്ങള്‍ അളിയുമ്പോഴും ആശയങ്ങള്‍ അതുകൊണ്ടാണ് ജ്വലിച്ചുകൊണ്ടേയിരിക്കുന്നത്.

വാള്‍നുണകള്‍ തകരുമ്പോള്‍

വാള്‍നുണകള്‍ തകരുമ്പോള്‍
Sun, 4 Jul 2010 01:51:22 +0000

ഡോ. എം എസ് ജയപ്രകാശ്

വേലുത്തമ്പിയുടെ വാള്‍ എന്ന പേരില്‍ ഒരു വാള്‍ ഒരു മ്യൂസിയത്തില്‍ നിന്നെടുത്ത് മറ്റൊരു മ്യൂസിയത്തില്‍ കൊണ്ടുവച്ച് സര്‍ക്കാര്‍ സംഘടിപ്പിച്ച ആഘോഷം പ്രബുദ്ധകേരളത്തോടുള്ള വെല്ലുവിളിയായിരുന്നു. സര്‍ക്കാര്‍ ഖജനാവ് തറവാട്ടുസ്വത്തായി കാണുന്ന ചിലര്‍ രാജ്യദ്രോഹത്തിലേര്‍പ്പെട്ടിരുന്ന ജാതി-ജന്മി-നാടുവാഴിവ്യവസ്ഥയുടെ പ്രതീകമായ ഒരു നാട്ടുപ്രമാണിയുടെ വാളിനെ സര്‍ക്കാര്‍ ചരിത്രസ്മാരകമാക്കിയിരിക്കുന്നു. ബ്രിട്ടീഷുകാര്‍ക്കു തമ്പി ചെയ്തുകൊടുത്ത സേവനങ്ങള്‍ക്ക് അവര്‍ തമ്പിക്കു കൊടുത്ത സമ്മാനങ്ങളാണ് ഈ വാളും ചിത്രങ്ങളില്‍ കാണുന്ന തമ്പി ധരിച്ചിരിക്കുന്ന കോട്ടും. വെല്ലസ്ളി പ്രഭുവിന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്തെ അഞ്ചുതെങ്ങ് എന്ന സ്ഥലത്തു നടന്ന ചടങ്ങില്‍ വച്ചാണ് തമ്പിക്ക് ഈ സമ്മാനങ്ങള്‍ നല്‍കിയത്. സര്‍ക്കാര്‍ പ്രദര്‍ശിപ്പിച്ച തമ്പിയുടെ വാളിനെ നമസ്കരിക്കാന്‍ ഒ എന്‍ വി കുറുപ്പും സുഗതകുമാരിയും ഉണ്ടായിരുന്നു. അവര്‍ക്കൊപ്പം മന്ത്രിമാരായ എം വിജയകുമാറും എം എ ബേബിയും നില്‍ക്കുന്ന ചിത്രം പത്രങ്ങളില്‍ വന്നിരുന്നല്ലോ.

വേലുത്തമ്പിയും തിരുവിതാംകൂറും


ഇന്ന് തമിഴ്നാടിന്റെ ഭാഗമായിരിക്കുന്ന നാഞ്ചിനാട്ടിലെ തലക്കുളമാണ് തമ്പിയുടെ നാട്. 1765-1809 ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലഘട്ടം. അവര്‍ണജനതയെ 16 മുതല്‍ 64 അടി വരെ മാറ്റിനിര്‍ത്തിയിരുന്ന സമുദായത്തിലെ അംഗമായിരുന്നു അദ്ദേഹം. അവര്‍ണ സ്ത്രീകളുടെ തലയ്ക്കും മുലയ്ക്കും നികുതി വാങ്ങിയിരുന്ന കാലവുമായിരുന്നു അത്. നാട്ടുകാരില്‍ നിന്ന് ഈ നികുതി വാങ്ങി ബ്രിട്ടീഷുകാരെ സഹായിക്കുകയായിരുന്നു ഇയാള്‍. സ്വതാല്‍പര്യം സംരക്ഷിക്കാനും സ്ഥാനമാനങ്ങള്‍ക്കുമായി ഇദ്ദേഹം നടത്തിയ സ്വകാര്യലഹളകളെ സ്വാതന്ത്യ്രസമരം, ജനകീയസമരം എന്നൊക്കെയാണ് നമ്മുടെ സവര്‍ണ ചരിത്രകാരന്മാര്‍ വാഴ്ത്തിയിരിക്കുന്നത്.


1798ല്‍ അവിട്ടം തിരുനാള്‍ ബാലരാമവര്‍മ രാജാവായി. അദ്ദേഹത്തിന്റെ മന്ത്രിമാരായിരുന്നു ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയും ശങ്കരനാരായണ ചെട്ടിയും മാത്തു തരകനും. സാമ്പത്തികപ്രശ്നം കാരണം ധനികരില്‍ നിന്ന് പണം പിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വേലുത്തമ്പിയോട് 20,000 കാലിപ്പണം (3000 രൂപ) നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ കുപിതനായ തമ്പി മുമ്പു പറഞ്ഞ മന്ത്രിമാര്‍ക്കെതിരെ ലഹളയ്ക്കൊരുങ്ങുകയാണുണ്ടായത്. രാജാ കേശവദാസനു ശേഷം മറ്റൊരു നായരെ ആ സ്ഥാനത്ത് നിയമിക്കാതെ ഒരു ക്രിസ്ത്യാനിയെയും നമ്പൂതിരിയെയും പാണ്ടിച്ചെട്ടിയെയും നിയമിച്ചതില്‍ തമ്പിക്കും കൂട്ടര്‍ക്കും ജാതിവിദ്വേഷവും ഉണ്ടായിരുന്നു.


ചോര പുരണ്ട കൈകളുമായാണ് തമ്പി തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലേക്കു കടന്നുവന്നത്. ദളവാ സ്ഥാനമായിരുന്നു ലക്ഷ്യം. ഈ സ്ഥാനത്തു വരുമായിരുന്ന തമ്പി ചെമ്പകരാമന്‍ കുമാരന്‍, ഇരയിമ്മന്‍ തമ്പി എന്നിവരെ വേലുത്തമ്പി കൊലപ്പെടുത്തുകയാണ് ചെയ്തത്.


ദളവയായതോടെ ക്രൂരവും പൈശാചികവുമായ ഭരണമാണ് തമ്പി നടത്തിയത്. തമ്പിക്കെതിരെ കൊട്ടാരത്തില്‍ നീക്കങ്ങള്‍ ആരംഭിച്ചു. മുമ്പ് തമ്പിക്കു വേണ്ടി കൊടുംക്രൂരതകള്‍ ചെയ്തിരുന്ന കുഞ്ചുനീലന്‍പിള്ള തമ്പിക്കെതിരെ നീങ്ങി. തമ്പിയെ തൂക്കിക്കൊല്ലാന്‍ രാജാവ് ഉത്തരവിട്ടു. തമ്പി ബ്രിട്ടീഷുകാരില്‍ അഭയം പ്രാപിച്ചു. കൊച്ചിയിലെത്തി മെക്കാളെ പ്രഭുവിന്റെ സഹായം അഭ്യര്‍ഥിച്ചു. തമ്പിയുടെ രക്ഷയ്ക്കായി മെക്കാളെ സൈന്യവുമായി തിരുവനന്തപുരത്തെത്തി. ഇപ്രകാരം തൂക്കുമരത്തില്‍ നിന്നു രക്ഷപ്പെട്ട തമ്പി വീണ്ടും ദളവയായി ബ്രിട്ടീഷ് പാദസേവ തുടര്‍ന്നു.

അനേകം നായര്‍ യോദ്ധാക്കളെ തൂക്കിലേറ്റി. കൃഷ്ണപിള്ള എന്ന പട്ടാളനേതാവിന്റെ കാലുകള്‍ രണ്ട് ആനകളുടെ കാലില്‍ കെട്ടി അവയെ രണ്ടു വശത്തേക്ക് ഓടിച്ച് അദ്ദേഹത്തെ രണ്ടായി കീറിയെറിഞ്ഞു. ഈ വിദ്വാന്റെ വാളാണ് സര്‍ക്കാര്‍ച്ചെലവില്‍ കൊണ്ടുനടക്കുന്നത്! അനേകം നായര്‍ യോദ്ധാക്കളെ പീരങ്കിയുടെ വായോട് ചേര്‍ത്തുകെട്ടി വെടിവച്ചുകൊല്ലുന്ന ക്രൂരവിനോദവും തമ്പി നടപ്പാക്കി.

തിരുവിതാംകൂറിനെ തീറെഴുതി


തനിക്കെതിരെ ഉയര്‍ന്ന കൊട്ടാരകൊടുങ്കാറ്റിനെ അടിച്ചമര്‍ത്താന്‍ സഹായിച്ച ബ്രിട്ടീഷുകാര്‍ക്കു വേണ്ടി തമ്പിയുണ്ടാക്കിയതാണ് 1805ലെ ഉടമ്പടി. ഇതിലൂടെ തിരുവിതാംകൂര്‍ പൂര്‍ണമായും ബ്രിട്ടീഷ് അധീനതയിലായിത്തീര്‍ന്നു. സൈന്യത്തെ വരുത്തി രാജാവിനെ ഭയപ്പെടുത്തിയാണ് രാജാവിനെക്കൊണ്ട് ഒപ്പുവയ്പിച്ചത്. 1795ലെ കരാര്‍ പ്രകാരം നാലു ലക്ഷമായിരുന്ന കപ്പം 1805ല്‍ എട്ടു ലക്ഷമായി വര്‍ധിച്ചു. ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ പോലും ഈ ഉടമ്പടിയെ അപലപിച്ചിരുന്നു.
ഇപ്രകാരം രാജ്യം തീറെഴുതിക്കൊടുത്തതിന് ബ്രിട്ടീഷുകാര്‍ നല്‍കിയ സമ്മാനമാണ് മുമ്പ് സൂചിപ്പിച്ച കോട്ടും വാളും. ഈ കരാര്‍ പ്രകാരമുള്ള എട്ടു ലക്ഷം നല്‍കാന്‍ കഴിയാതെ വന്നപ്പോഴാണ് തമ്പി ബ്രിട്ടീഷുകാരുമായി ഇടയാന്‍ തുടങ്ങിയത്. ഇളവ് അനുവദിക്കില്ലെന്നും പെന്‍ഷന്‍ വാങ്ങി മലബാറിലെ ചിറക്കല്‍ പോയി താമസിക്കാനും മെക്കാളെ തമ്പിയോട് നിര്‍ദേശിച്ചു. ഇപ്രകാരം ചെയ്തുകൊള്ളാമെന്നു പറഞ്ഞ തമ്പി, ചതിയിലൂടെ മെക്കാളെയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കി. പരാജിതനായ തമ്പി വഴിയില്‍ കണ്ട ക്രൈസ്തവരെ വെടിവച്ചുകൊല്ലുകയും സ്ത്രീകളടക്കം അവരുടെ കൈകാലുകള്‍ ബന്ധിച്ച് കായലില്‍ എറിയുകയും ചെയ്തു. 'പള്ളാത്തുരുത്തി സംഭവം' എന്നാണ് ഇത് ചരിത്രത്തില്‍ അറിയപ്പെടുന്നത്.

സൈനിക ആക്രമണത്തിലൂടെ ബ്രിട്ടീഷുകാരെ പരാജയപ്പെടുത്താന്‍ കഴിയാത്ത വേലുത്തമ്പിയാണ് ഭയന്നോടി 1809ല്‍ കുണ്ടറയിലെത്തി വിളംബരം പുറപ്പെടുവിച്ചത്. രാജാവിനു മാത്രമേ വിളംബരത്തിനുള്ള അവകാശമുള്ളൂ. ദളവയ്ക്ക് വിളംബരം പുറപ്പെടുവിക്കാന്‍ അധികാരമില്ല. തമ്പി തന്നെ രാജാവിനെക്കണ്ട് കുണ്ടറ വിളംബരം പിന്‍വലിക്കുന്നതായി അറിയിച്ചു. പുറപ്പെടുവിച്ചയാള്‍ തന്നെ പിന്‍വലിച്ച വിളംബരത്തിനു ചരിത്രപരമായ സാധുതയില്ല. ഈ ചരിത്രസത്യമാണ് തമ്പിയുടെ വാള്‍ വിളിച്ചുപറയുന്നത്. തമ്പിയെ പിടിച്ചുകൊടുക്കാമെന്ന് രാജാവ് ബ്രിട്ടീഷുകാരോട് സമ്മതിച്ചു. ഓടിയൊളിച്ച തമ്പിയെ രക്ഷിക്കാന്‍ നായര്‍ സമുദായം തയ്യാറായില്ല. ഒടുവില്‍ അടൂരിനു സമീപത്തുള്ള മണ്ണടിയില്‍ തമ്പി ആത്മഹത്യ ചെയ്തു. 1803ല്‍ വൈക്കം ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ച ഈഴവരെയും ദലിതരെയും തലവെട്ടിക്കൊന്ന് കുളത്തില്‍ താഴ്ത്തിയതും വേലുത്തമ്പിയായിരുന്നു.

സ്വാതന്ത്യ്രസമരമെന്ന ആശയം പോലും രൂപംകൊള്ളാത്ത കാലത്ത് സ്വാര്‍ഥലാഭത്തിനു വേണ്ടി തമ്പി ഉയര്‍ത്തിയ കലാപക്കൊടിക്ക് ദേശാഭിമാനത്തിന്റെയും സ്വാതന്ത്യ്രതൃഷ്ണയുടെയും പരിവേഷം നല്‍കുന്നത് അപലപനീയമാണ്. ബ്രിട്ടീഷുകാരെ മരണം വരെ എതിര്‍ത്ത ഒരൊറ്റ രാജ്യസ്നേഹിയേ ഇന്ത്യയിലുള്ളൂ. അത് ടിപ്പു സുല്‍ത്താനായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയബോധമോ ക്രാന്തദര്‍ശിത്വമോ സന്ധിയില്ലാത്ത സമരസന്നദ്ധതയോ വേറെയാരും പ്രകടിപ്പിച്ചിട്ടില്ല. അദ്ദേഹത്തെ പരാജയപ്പെടുത്തി ബ്രിട്ടീഷ് ആധിപത്യം ഇവിടെ സ്ഥാപിക്കാനാണ് മഹാരാഷ്ട്രക്കാരും നൈസാമും പഴശ്ശിരാജയും ശ്രമിച്ചത്. വെളിയില്‍നിന്നു വരുന്നവര്‍ക്ക് എല്ലാം കാഴ്ചവച്ച് സാമാന്യജനങ്ങളെ അടിച്ചമര്‍ത്തി ഭരണം നടത്തിയിരുന്ന ഇവിടത്തെ ഭരണവര്‍ഗങ്ങള്‍ക്ക് ഫലപ്രദമായ ഒരു ദേശീയ പ്രതിരോധം സംഘടിപ്പിക്കാന്‍ കഴിയുമായിരുന്നില്ല.

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)